Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അവസരം നല്‍കിയില്ല, മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ദിലീപ് കരഞ്ഞുകൊണ്ടിറങ്ങി !!
ജനപ്രിയന് എന്ന വിളിപ്പേര് ദിലീപിന് അത്ര എളുപ്പം കിട്ടിയതല്ല. വെറും ഗോപാലകൃഷ്ണനായിരുന്ന ദിലീപ് മിമിക്രി കലയിലൂടെ സംവിധാന മോഹവുമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. പക്ഷെ അപ്പോഴും അഭിനയത്തോടായിരുന്നു താത്പര്യം.
കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ
കമലിന്റെ സഹസംവിധായകനായി സിനിമയില്‍ കയറിപ്പറ്റി അഭിനയ രംഗത്തെത്തി. കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെ നായക നിരയിലേക്ക്. അവിടെ നിന്ന് ഇങ്ങോട്ടുള്ള ദിലീപിന്റെ യാത്രയ്ക്ക് മലയാളി പ്രേക്ഷകര്‍ സാക്ഷിയാണ്. അവസരം ചോദിച്ച് നടന്ന കാലത്ത് ദിലീപ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. ആ ചരിത്രമറിയാമോ ?
വിഷ്ണുലോകം എന്ന ചിത്രം
മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണു ലോകം. 1991 ല്‍ റിലീസ് ചെയ്ത ചിത്രം നിര്‍മിച്ചത് ജി സുരേഷ് കുമാറും സനല്‍ കുമാറും ചേര്‍ന്നായിരുന്നു.
ദിലീപ് വന്നത്
വിഷ്ണു ലോകത്തിന്റെ ചിത്രീകരണം പാലക്കാട് വച്ച് നടക്കുമ്പോഴാണ് ഗോപാലകൃഷ്ണന് എന്ന ദിലീപ് സെറ്റിലെത്തുന്നത്. കമല്‍ സാറിന്റെ അസിസ്റ്റന്റാക്കണം എന്നായിരുന്നു അത്യാവശ്യം മിമിക്രി കൈയ്യിലുള്ള ചെറുപ്പക്കാരന്റെ ആഗമനോദ്ദേശം.
പറ്റില്ലെന്ന് സുരേഷ്
എന്നാല്‍ ഒരുപാട് സഹസംവിധായകര്‍ ഉള്ളത് കൊണ്ട് പുതിയ ഒരാളെ കൂടെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരിയ്ക്കും എന്ന് നിര്‍മാതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ പറഞ്ഞു. ഇത് കേട്ട് നിരാശനായി ദിലീപ് തിരിച്ചു നടന്നു.
ആ കണ്ണീരില്‍ സുരേഷ് വീണു
തിരിഞ്ഞു നടക്കുമ്പോള്‍ ദിലീപിന്റെ കണ്ണgകള്‍ നിറഞ്ഞിരുന്നു. അത് കണ്ട് സുരേഷ് കുമാറിന്റെ ഹൃദയം വേദനിച്ചു. ദിലീപിനെ തിരിച്ച് വിളിച്ച് സുരേഷ് കുമാര്‍ പറഞ്ഞു, 'ലൊക്കേഷനിലേക്ക് പോയിക്കോളൂ.. കമലിനോട് ഞാന്‍ പറഞ്ഞേക്കാം' എന്ന്.
അങ്ങനെ തുടങ്ങി
അങ്ങനെ വിഷ്ണു ലോകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചാണ് ദിലീപിന്റെ അരങ്ങേറ്റം. പിന്നീട് കമല്‍ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്തുമെത്തി.
നായകനായുള്ള മാറ്റം
1994 ല്‍ സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അഭിനയിച്ചു തുടങ്ങിയത്. അതിന് ശേഷവും ദിലീപിന് ലഭിച്ചതധികവും സഹതാര വേഷണായിരുന്നു. 1996 ല്‍ റിലീസ് ചെയ്ത സല്ലാപത്തിന് ശേഷമാണ് ദിലീപിന് കരിയര്‍ ബ്രേക്ക് കിട്ടിയത്.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്