Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു
നടന് മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് സംവിധായകന് വിനയന്. മണിയുടെ മരണത്തിന്റെ ദുരൂഹത ഇനിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലങ്കില്‍ അത്യപൂര്‍വ്വ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചരിക്കുമ്പോള്‍ കിട്ടാത്ത അംഗീകാരം മരണ ശേഷവും ആവര്‍ത്തിക്കപ്പെടുന്നുവെന്ന ചരിത്ര സത്യം രേഖപ്പെടുത്തേണ്ടി വരുമെന്ന് വിനയന് പറയുന്നു.
മണിയെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലായിരിക്കാം ദിവസവും ധാരാളം ആളുകള്‍ തന്നെ വിളിക്കാറുണ്ട്. മണിയുടെ മരണ കാരണം കണ്ടുപിടിച്ച് വെളിയില്‍ കൊണ്ടുവരാന്‍ പോലീസ് എന്തിനാണ് ഇങ്ങനെ അമാന്തിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. തനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളതെന്ന് വിനയന് പറയുന്നു. വിനയന് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു
ജിഷാ വധക്കേസിന്റെ അന്വേഷണ തിരക്കിനിടയില്‍ മണിയുടെ കേസില്‍ ഉത്സാഹ കുറവ് കാണിക്കുന്നുണ്ടോ എന്ന് മണിയുടെ വീട്ടുകാര്‍ സംശയിക്കുന്നതായി വിനയന് പറയുന്നു.
ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു
ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇടതു സര്‍ക്കാരിന് സത്യസന്ധമായും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീല്‍ക്കാന്‍ കഴിയുമെന്ന് താന്‍ പ്രത്യാശിക്കുന്നു. വിനയന് പറയുന്നു.
ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു
ഇനിയും അന്വേഷണം വൈകിയില്‍ മണിയെ സ്നേഹിക്കുന്നവര്‍ക്ക് നിരാശയും അമര്‍ഷവും തോന്നും.
ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാത്ത അംഗീകാരം മരണത്തിന് ശേഷവും ആവര്‍ത്തിക്കുന്നു
വിനയൻറെ ഫേസ്ബുക്ക് പോസ്റ്റ്
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'