Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
എനിക്ക് ഇതിലൊന്നും പരാതിയില്ലെന്ന് സംവിധായകന് വിനയന്
ഗോവ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയെ ആദരിച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഗോവ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയെ ആദരിച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം താനോ നിര്‍മാതാവ് സര്‍ഗം കബീറിനെയോ അറിയിച്ചിട്ടില്ലെന്ന് സംവിധായകന് വിനയന്.
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കേണ്ടെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ പലരും തനിക്ക് ആ വാര്‍ത്ത ഷെയര്‍ ചെയ്യുകയും അതേ കുറിച്ച് വിൡച്ച് ചോദിക്കുകയും ചെയ്തപ്പോഴാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് വിനയന് പറയുന്നു.
പരാതിയില്ല
നടന്ന കാര്യങ്ങളൊക്കെ ശരിയാണ്. പക്ഷേ എനിക്ക് അതില്‍ പരാതിയൊന്നുമില്ലെന്ന് പറയുന്നു.
അനുവാദം ചോദിക്കാതെ
അനുവാദം ചോദിക്കാതെയാണ് ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നിയമപ്രകാരം ഇത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എന്എഫ്ഡിസിക്കൊ മറ്റൊരു ഏജന്‍സിക്കോ ഇങ്ങനെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം കൊടുത്തിട്ടില്ലെന്ന് നിര്‍മാതാവ് ശ്രീ സര്‍ഗ്ഗം കബീര്‍ പറയുന്നു.
എന്നെ അറിയിക്കേണ്ട പക്ഷേ നിര്‍മാതാവിനെ
ഒരുപക്ഷേ ഈ വിവരം എന്നെ അറിയിക്കേണ്ട എന്ന് ചലച്ചിത്ര അക്കാദമിക്ക് തോന്നിയേക്കാം. പക്ഷേ അക്കാദമി ചെയര്മാന് ശ്രീ കമലിനെ വച്ച് സിനിമ ചെയ്തിട്ടുള്ള ശ്രീ സ്വര്‍ഗം കബീറിനോട് ഇത് എന്തിന് ചെയ്തു. വിനയന് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'