Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഡബിള്‍ ബാരല്‍ വിദേശികളെ ഞെട്ടിക്കുന്നു; അവര്‍ പറയുന്നത് കേള്‍ക്കൂ...
ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായിട്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. എന്നാല്‍ ചിലര്‍ക്കൊന്നും ചിത്രത്തിന്റെ അവതരണ രീതി അത്ര പിടിച്ചിട്ടില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്.
എന്നാല്‍ ഹോളിവുഡ് സ്റ്റൈലില്‍ ഒരുക്കിയ ഡബിള്‍ ബാരല്‍ എന്ന ചിത്രം വിദേശികളെ പോലും ഞെട്ടിയിക്കുന്നു എന്നതാണ് സത്യം. ചിത്രത്തിന്റെ പേരും സിനിമ ട്രീറ്റ് ചെയ്ത രീതിയുമാണ് ഇവരെ ആകര്‍ഷിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളല്ലാതെ, പുറത്തുള്ള ഭാഷ ചിത്രങ്ങളെ വിലയിരുത്തുന്ന യൂട്യൂബ് അക്കൗണ്ടാണ് പിഷ് എന്റര്‍ടൈന്‍മെന്റ്. ബ്രിട്ടീഷ് സ്വദേശികളായ രണ്ട് യുവാക്കളാണ് നിരൂപകര്‍. ബോളിവുഡ് ചിത്രങ്ങളെ വിലയിരുത്താറുള്ള ഇവര്‍ ഈ അടുത്ത കാലത്താണ് ദക്ഷണേന്ത്യന്‍ ചിത്രങ്ങളെയും വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നത്. ട്രെയിലര്‍ കണ്ടാണ് സിനിമയെ വിലയിരുത്തുന്നത്.
അത്തരത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ വിലയിരുത്തുന്നതിനായി ഇവര്‍ ആദ്യമായി തിരഞ്ഞെടുത്ത മലയാള സിനിമയാണ് ഡബിള്‍ ബാരല്‍. കേരളത്തിലെ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ആസ്വദിച്ച് കൗതുകത്തോടെയാണ് ഇവര്‍ കണ്ടിരിക്കുന്നത്. ഇവര്‍ക്കെന്താണ് സിനിമയെ കുറിച്ച് പറയാനുള്ളതെന്ന് കേള്‍ക്കാം, വീഡിയോ കാണൂ...
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ