Don't Miss!
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലാലിന് സിനിമ കള്ള് കച്ചവടം;ഡോ ബിജു
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംവിധായകന് ഡോ ബിജു തൊടുത്തുവിട്ട വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയെ ലാലിനെതിരെ ബിജു കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലാലിന് സിനിമ എന്നാല്‍ കള്ള കച്ചവടമാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡോക്ടര്‍ ബിജു പറഞ്ഞു
സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ലാല്‍ ഡോ ബിജുവിനെപ്പറ്റി നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജുവിന്റെ പ്രതികരണം അതിരൂക്ഷ വിമര്‍ശനമായിരുന്നു. സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എത്തിയ ആളാണ് ലാല്‍ എന്നാല്‍ സിനിമയിലെ സംസ്ക്കാരത്തെ തിരിച്ചറിയാന്‍ ലാലിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പരോക്ഷമായി ആക്ഷേപിയ്ക്കുന്നു.സിനിമാ സംസക്കാരം ഇല്ലാത്ത ആളുകളുടെ പ്രസ്താവനകള്‍ അവഗണിയ്കണം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയ്ക്കെതിരെയും ഡോക്ടര്‍ ബിജു വിമര്‍ശനം ഉന്നയിച്ചു. മുഖ്യധാര സംവിധായകരെ ഒഴിവാക്കി ഭാഗ്യരാജിനെയും ഭാരതിരാജയെപ്പോലുള്ളവരെയുമാണ് ജൂറി അംഗങ്ങള്‍ ആക്കുന്നത്. ത്സുരാജ് മികച്ച നടനാണെന്ന് തനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സുരാജിന് സാധാരണക്കാരന്റെ മുഖമാണ്. അതിനാലാണ് പേരറിയാത്തവര്‍ എന്ന തന്റെ ചിത്രത്തില്‍ സാധാരണക്കാരനായ തൂപ്പുകാരന്റെ വേഷം ചെയ്യുന്നതിന് സുരാജിനെ തന്നെ ക്ഷണിച്ചതെന്നും ബിജു കൂട്ടിച്ചേർത്തു
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'