Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ദൃശ്യത്തിന് പുതിയ നേട്ടം, ഇന്ത്യന്‍ കള്‍ച്ചര്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു!
മലയാള സിനിമയുടെ അതുവരെയുണ്ടായിരുന്ന കലക്ഷന്‍ റെക്കോര്‍ഡുകളെ പിന്നിലാക്കിയ ചിത്രമാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത കുടുംബ ചിത്രത്തിന് മികച്ച സ്വീകാര്യതയായായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. നിഷികാന്ത് കാമത്താണ് ഈ ചിത്രം ഹിന്ദിയിലേക്ക് മാറ്റിയത്. അജയ് ദേവ്ഗണ്, തബു, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങളായെത്തിയത്. കുമാര്‍ മങ്ങാട്ട് പഥക്കും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ മകന്റെ മരണവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഭാഷയ്ക്കനുസരിച്ച് കഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആശ ശരത്ത്, മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്, എസ്തര് തുടങ്ങിയവരാണ് മലയാള പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമയ്ക്ക് സ്വന്തമാണ്. തമിഴ് പതിപ്പായ പാപനാസത്തില്‍ കമല്‍ഹസനും ഗൗതമിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്