Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആരാധകന് ദുല്‍ഖര്‍ സല്മാന് നല്കിയ പിറന്നാള്‍ സമ്മാനം, സന്തോഷിക്കാന്‍ വേറെന്തു വേണം !!
ആരാധകരെ പരിഗണിക്കുന്ന കാര്യത്തിലും താന്‍ വ്യത്യസ്തനാണെന്ന് ദുല്‍ഖര്‍ തെളിയിക്കുകയാണ് ഈ സംഭവത്തിലൂടെ.
താരങ്ങള്‍ക്ക് ആരാധകര്‍ പിറന്നാള്‍ സമ്മാനം നല്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ അക്കാര്യത്തെ മാറ്റി മറിച്ചിരിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്മാന്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ താരപുത്രന് തന്റെ ആരാധകന് പിറന്നാള്‍ ആശംസയുമായാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്ക്കൂടി പല താരങ്ങളും ആരാധകരുടെ കമന്റുകള്‍ക്കും ആശംസകള്‍ക്കും മറുപടി നല്കുന്നതില് പുറകിലാണ്. എന്നാല്‍ അക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാണ് ദുല്‍ഖര്‍.
മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്മാന് പറയുന്നു !!
സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. വളരെ പെട്ടെന്നാണ് ദുല്‍ഖര്‍ യുവതലമുറയുടെ ഹരമായി മാറിയത്. ഇന്നു തന്റെ പിറന്നാളാണെന്നും ദുല്ഖറില് നിന്നും ആശംസ ലഭിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ച ആരാധകന് മറുപടിയുമായി താരം ട്വിറ്ററിലെത്തി.
ഹാപ്പി ബര്‍ത്ത് ഡേ ബഡ്ഡി എന്നായിരുന്നു ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. എന്തായാലും ഈ സംഭവത്തോടെ ഡിക്യൂവിന്റെ ജനപ്രീതി കൂടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്