Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഇരവഴിഞ്ഞി അറബിക്കടലിനുള്ളതാണെങ്കി, കാഞ്ചന മൊയ്തീനുള്ളതാണ്; ഇടിവെട്ട് ട്രെയിലര്‍
'എടീ, ഈ പുഴയുടെ കരപിടിച്ചു നടന്നാല്‍ അറബികടലിലെത്തും. അതെനി എത്ര കടവത്ത് ഏത് തോണിക്കാരന് കുത്തി നിര്‍ത്തിയാലും ഇരവഴിഞ്ഞിപ്പുഴ അറബിക്കടലില്‍ എത്തുക തന്നെ ചെയ്യും. ഇരവഴിഞ്ഞി അറമ്പിക്കടലിനുള്ളതാണെങ്കി കാഞ്ചന മൊയ്തീനുള്ളതാണ്. ഇത് മൊയ്തീന്റെ വാക്ക്. വാക്കാണ് ഏറ്റവും വലിയ സത്യം'
മഴയുടെയും പുഴയുടെയും പശ്ചാത്തിലത്തില്‍ കാഞ്ചന മാലയുടെയും മൊയതീന്റെയും ജീവിക്കുന്ന പ്രണയത്തെ കുറിച്ച് പറയുന്ന എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കാഞ്ചനയായി പാര്‍വ്വതിയും മൊയതീനായി പൃഥ്വിരാജും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര് എസ് വിമലാണ്.
മൊയ്തീനെ കൊണ്ടുപോയ ഇരവഴിഞ്ഞി പുഴയ്ക്കും മഴയ്ക്കും ആ പ്രണയ കഥയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ട്രെയിലര്‍ കണ്ടാല്‍ തന്നെ മനസ്സിലാവും. വെറും പ്രണയം മാത്രമല്ല, മുക്കത്തെ അക്കാലത്തെ രാഷ്ട്രീയവും ചിത്രം വിഷയമാക്കുന്നുണ്ട്.
പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കുമൊപ്പം ബാല, സായി കുമാര്‍, ടോവിനോ തോമസ്, ലെന തുടങ്ങിയവരും ഒരുമിനിട്ട് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ എത്തുന്നു. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികള്‍. ജോമോന് ടി ജോണാണ് ഛായാഗ്രഹണം. ട്രെയിലര്‍ കാണൂ...
-
അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'