Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഐ ഹേറ്റ് നസ്റിയ: നസ്‍റിയക്കെതിരെ ഫേസ്ബുക്ക് പേജ്
അനുദിനം പ്രശസ്തിയിലേയ്ക്കുയരുന്ന നടി നസ്രിയ നസീമിനെതിരെയുള്ള കുപ്രചരണങ്ങളും കൂടിവരുകയാണ്. നസ്രിയയുടെ ഫേസ്ബുക്കില്‍ പ്രൊഫൈലില്‍ത്തന്നെ നടിയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ നസ്രിയയ്ക്കെതിരെ ഒരു ഫേസ്ബൂക്ക് പേജുതന്നെ നിര്‍മ്മിക്കപ്പെട്ടിരിക്കുകയാണ്.
രൂക്ഷമായ ആക്രമണമാണ് ഈ പേജില്‍ നസ്രിയയ്ക്കെതിരെ നടക്കുന്നത്. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായി വസ്ത്രം ധരിയ്ക്കുന്നവള്‍ എന്നെല്ലാമാണ് ഇതില്‍ നസ്രിയയെ വിശേഷിപ്പിക്കുന്നത്. ഐ ഹേറ്റ് നസ്രിയ നസീം എന്ന പേരിലാണ് പേജ്. മുസ്ലീമായ നസ്രിയ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ ചിലര്‍ പേജില്‍ അഭിപ്രായങ്ങളിടുന്നുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് തന്നെ നസ്രിയ അപമാനമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആരാധകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നസ്രിയയ്ക്കെതിരെ ഫേസ്ബുക്കില്‍ ആക്രമണം നടത്തുന്നത്.
പലനടിമാരുടെ പേരുകളിലും കള്ളപ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ ഉണ്ട്, പക്ഷേ ഒരു നടിയ്ക്കെതിരെ ഇത്ര രൂക്ഷമായി ആക്രമണം നടത്താനായി മാത്രം ഒരു പേജ് തുടങ്ങിയിരിക്കുന്നത് ഇതാദ്യമായിട്ടാണ്. ആറായിരത്തിലധികം ലൈക്കുകള്‍ ഇതിനോടകം തന്നെ ഈ പേജിന് ലഭിച്ചിട്ടുണ്ട്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'