Don't Miss!
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Automobiles പവറും ലുക്കും മൈലേജും അതാണ് ഫോക്സ്വാഗന്റെ ഓഫർ! 14.08 ലക്ഷത്തിന് ടൈഗൂണിന്റെ പുതിയ വേരിയന്റ് വാങ്ങാം
- Sports T20 World Cup 2024: രാഹുലിനെ പിന്തള്ളി, സഞ്ജു വീണ്ടും തലപ്പത്ത്! ലോകകപ്പില്‍ സ്ഥാനമുറപ്പോ?
- Finance 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഐടി കമ്പനി, ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, കൂടെക്കൂട്ടുന്നോ..?
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
- Lifestyle ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും
മോഹന്‍ലാലിനൊപ്പം അഭിനയിച്ച ആ ബലനെ കണ്ടെത്തി, പക്ഷെ....
ഒടുവില്‍ മോഹന്‍ലാലിനൊപ്പം 'തിരനോട്ടം' എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍, ലാല്‍ ആദ്യമായി ക്യമാറയ്ക്ക് മുന്നിലെത്തിയപ്പോള്‍ സ്ക്രീനില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ബാലന് ആരാണെന്ന് തിരിച്ചറിഞ്ഞു.
തനിക്കൊപ്പം ആദ്യ ചിത്രമായതിരനോട്ടത്തില് അഭിനയിച്ച ബാലന് ആരാണെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരണമെന്നും എനിക്കവനെ കാണാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ലാലിന്റെ ചോദ്യത്തിന് മറുപിടി കിട്ടി. പക്ഷെ അതിന്റെ ഉള്ളടക്കം ദുഃഖകരമാണ്.
സീരിയല്‍ സംവിധായകനും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ പ്രസാദ് നൂറനാടാണ് മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. 'ഞാന്‍ കണ്ടെത്തി, മോഹന്‍ലാല്‍ അഭിനയിച്ച തിരനോട്ടതിലെ ആദ്യ ഷോട്ടിലെ ബാലനെ. അജിത്ത് രാജഗോപാല്‍! പക്ഷെ ലാലേട്ടന് കാണാന്‍ കഴില്ല' എന്ന് പ്രസാദ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെഴുതി.
അന്ന് ലാലേട്ടനൊപ്പം അഭിനയിച്ച ബാലന്റെ പേര് അജിത്ത് രാജഗോപാല്‍ എന്നാണ്. എഴ് വര്‍ഷം മുമ്പ് ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അജിത്തിന്റെ ഭാര്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ ലീല ഗ്രൂപ്പ് ചെയര്മാന് പരേതനായ കൃഷ്ണന് നായരുടെ ചെറുമകളുടെ കൂടെ ജോലി ചെയ്യുകയാണ്.- പ്രസാദ് നൂറനാണ് ഫേസ്ബുക്കിലെഴുതി
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
മീര ജാസ്മിന്റെ ഉപ്പയാകണം, എന്നെ കളിയാക്കുകയാണോ എന്ന് ചോദ്യം; മാമുക്കോയ സെറ്റില്‍ സീരിയസായി; കമല്‍
-
2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ടമല്ല; നായികമാരോട് ക്രഷ് തോന്നിയോ?; ഉണ്ണി മുകുന്ദൻ