Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഇത് കാണാൻ അച്ഛനുണ്ടായിരുന്നെങ്കിൽ! ഇരുപത് വർഷങ്ങൾക്ക് മുമ്പത്തെ ആ കഥ വെളിപ്പെടുത്തി ഗീതു
ജീവിത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. നിവിൻ പോളിയെ നായകനാക്കി ഗീതു സംവിധാനം ചെയ്ത ചിത്രമായ മുത്തോൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന ടൊറന്റോയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിറയാണ് ടൊറന്റോയിൽ വെച്ച് നടന്നത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
മുത്തോന് ലഭിച്ച സ്വീകാര്യതയിൽ അകമൊഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് താരം. തന്റെ സിനിമ കാണാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി പോകുകയാണെന്നും ഗീതു. ടോറന്റോ വേദിയിലെ താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ടൊറന്റോ വേദിയിലാണ് ഗീതു അച്ഛനെ കുറിച്ച് പറഞ്ഞത്. ഇരുപതു വർഷങ്ങൾക്കു മുൻപ് അച്ഛൻ എന്നെ ഇവിടെ കൊണ്ടു വന്നു വിട്ടു. ഒരുപാട് ലക്ഷ്യങ്ങളും സ്വപ്നങ്ങളും മകൾക്ക് ഉണ്ടാകട്ടെ എന്ന് കരുതിയാണ് അദ്ദേഹം ഇത് ചെയ്തത്. ഇവിടെ ടൊറന്റോയിൽ എന്റെ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് കാണാൻ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുകയാണെന്ന് ഗീതു പറഞ്ഞു.
മുത്തേനിൽ നിവിൻ പോളി എത്തിയത് എല്ലാവർക്കും അത്ഭുതമായിരുന്നു. എന്തുകൊണ്ട് നിവിനെ ചിത്രത്തിനായി തിരഞ്ഞെടുത്തു എന്നുള്ള ചോദ്യവും സദസ്സിൽ നിന്ന് ഉയർന്നു വന്നിരുന്നു. എന്റെ അയല്‍വാസിയാണ് എന്നതിലുപരി മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയാണ് എനിക്കു വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുത്തത്. നിവിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് നിവിനെ കാസ്റ്റ് ചെയ്തത്.നിവിന്‍ യുവനടന്‍മാരില്‍ സൂപ്പര്‍സ്റ്റാറാണെന്നതും ഫണ്ടിങ്ങിന് ഒരുപാട് സഹായിച്ചുവെന്നും ചെറിയ ചിരിയോടെ ഗീതു മോഹന്‍ദാസ് പറഞ്ഞു.
ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി, ഇന്ന് പ്രിന്‍സിപ്പാള്‍! മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ
താൻ ടൊറന്റോ വിദ്യാർഥിനിയാണ് . ഇരുപത് വർഷങ്ങൾക്കു മുൻപ് ഇവിടെ പഠിച്ചിരുന്നു. എന്റെ ചിത്രം ടൊറന്റോയിലെ പ്രേക്ഷകർ ഇരു കൈനീട്ടി സ്വീകരിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വീട്ടിലേയ്ക്ക് മടങ്ങി വന്നതു പോലെയായിരുന്നു. ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ചിത്രമാണ് മൂത്തോൻ. ഒരു സംവിധായിക എന്ന നിലയിൽ ഏറെ വെല്ലിവിളി നിറഞ്ഞ ചിത്രമായിരുന്നു ഇത്.
മുടി ബോബ് ചെയ്ത് ആകെ മാറിപ്പോയി! കമ്പ്യൂട്ടറിനെ വെല്ലുന്ന സ്ത്രീയായി വിദ്യാബാലന്‍...
ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം നല്ല അഭിനേതാക്കളെ കിട്ടുന്നത് ഭാഗ്യമാണ്. അത് കിട്ടി കഴിഞ്ഞാൽ സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിവിൻ കഥാപാത്രത്തെ പൂർണ്ണമായും എനിക്ക് വിട്ടു തന്നിരുന്നു. നിവിനിൽ നിന്നും പ്രേക്ഷകർ ഒട്ടും ഇത്തരത്തിലുള്ള കഥപാത്രത്തെ പ്രതീക്ഷിക്കില്ല.
എന്തുകൊണ്ട് ഒരു മലയാള ചിത്രം വരുന്നില്ല! സിനിമയിൽ നിന്ന് വിട്ട് നിന്നതിനെ കുറിച്ച് പ്രയാഗ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?