Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, ബ്രെഡ് ഉണ്ടൈങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്ക
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സന്യാസിമാരെ അപമാനിച്ചു, ഹന്‍സികയ്ക്കെതിരെ കേസ്!!
തമിഴകത്ത് പുതിയ അവസരങ്ങള്‍ തേടി മുന്നേറുകയാണ് ഹന്‍സിക മോട്ടുവാണി. വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച തുപ്പാക്കി മുനയില്‍ എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഹന്‍സിക തന്റെ അന്‍പതാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്.
വിവാദമുണ്ടാക്കാനായി ചോദ്യങ്ങള്‍ ചോദിച്ചു, ഒടുവില്‍ വിജയ് സേതുപതിയുടെ ക്ഷമകെട്ടു!!
നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന മഹ എന്ന ചിത്രം ഇതിനോടകം തമിഴകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ചില പോസ്റ്ററുകളായിരുന്നു അതിന് കാരണം. പോസ്റ്ററിന്റെ പേരില്‍ നടിയ്ക്കെതിരെ കേസും വന്നു കഴിഞ്ഞു.
മഹ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററില്‍ ഹന്‍സിക സന്യാസി വേഷത്തില്‍ പുകവലിക്കുന്ന ദൃശ്യമാണുള്ളത്. സന്യാസിമാരെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് ഹന്‍സികയ്ക്കും സംവിധായകനുമെതിരെ കേസ് വന്നു എന്നാണ് പുതിയ വാര്‍ത്ത.
പോസ്റ്റര്‍ വിവാദമായതിനെ കുറിച്ച് ഹന്‍സികയോട് ചോദിച്ചപ്പോള്‍, ഇതൊക്കെ സാംപിള്‍ ശരിക്കുമുള്ളത് ഇനി വരാനിക്കുന്നേയുള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു പോസ്റ്ററിന് തന്നെ പൊലീസ് കേസ് വന്ന സ്ഥിതിക്ക് ഇതിനപ്പുറമുള്ളത് വരുമ്പോള്‍ എന്ത് സംഭവിയ്ക്കും എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'