Don't Miss!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ദൃശ്യങ്ങളില്ല... സംഭാഷണങ്ങളില്‍ നിറഞ്ഞ് ധനുഷിന്റെ മലയാള ചിത്രം, തരംഗം ടീസര്‍!!!
നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന് എന്നീ നിലകളില്‍ തമിഴ് സിനിമ ലോകത്ത് കഴിവ് തെളിയിച്ച താരമാണ് ധനുഷ്. നിര്‍മാതാവെന്ന നിലയിലും ധനുഷ് തമിഴ് സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ്. രജനികാന്ത് നായകനാകുന്ന കാല കരികാലന് നിര്‍മിക്കുന്നത് ധനുഷാണ്. ധനുഷിന്റെ നിര്‍മാണത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്നത് മൂന്ന് ചിത്രങ്ങളാണ്. അതില്‍ ആദ്യ ചിത്രമായ തരംഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
തന്നേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍??? ബോബി, ഒരു ഫാമിലി ഫണ്‍ ചിത്രം!!!
ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസും പ്രധാന കഥാപാത്രമാകുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കി ഇറങ്ങുന്ന ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ സിനിമ ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശക്തമായ കഥാപാത്രമായി എത്തുന്നു. പത്മനാഭന് എന്ന സബ് ഇന്‍സ്പെക്ടറുടെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്. ടൊവിനോയുടെ സന്തത സഹചാരിയായ ജോയ് എന്ന കഥാപാത്രത്തെയാണ് ബാലു വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖം നേഹ അയ്യര്‍, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു