Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഇന്ദ്രജിത്ത് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് ഭാമ
ഇപ്പോള്‍ കന്നടയാണ് അഭിനയ മേഖലയെങ്കിലും എന്നും ഭാമ മലയാളികള്‍ക്ക് 'നിവേദ്യ'മാണ്. നിവേദ്യ കഴിഞ്ഞ് ഭാമയുടെ രണ്ടാമത്തെ ചിത്രമായിരുന്നു വിനയന് സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഭാമയ്ക്ക് അതിലൂടെ ഒരു പുതിയ കൂട്ടുകെട്ട് കിട്ടി. ഇന്ദ്രജിത്ത്.
മലയാളത്തില്‍ തന്റെ അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ ഭാമ ഇന്ദ്രജിത്തിന്റെ പേര് പറയും. മലയാളചലച്ചിത്ര ലോകത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഇന്ദ്രജിത്താണ്. ഞങ്ങള്‍ ഒരുമിച്ച് പലചിത്രങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തന്റെ പ്രിയസുഹൃത്താണെന്നും ഭാമ പറയുന്നു.
ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന ചിത്രത്തിന് ശേഷം കോളേജ് ഡെയ്സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ എന്നീ ചിത്രങ്ങളിലും ഭാമയും ഇന്ദ്രജിത്തും ഒരുമിച്ചു. പക്ഷെ ഒന്നിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളിലും ഇരുവരും ജോഡികളായിരുന്നില്ലെന്നതാണ് സത്യം.
കഥവീടാണ് ഭാമയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാളം സിനിമ. ഡി കമ്പനി, കൊന്തയും പൂണൂലും, 100 ഡിഗ്രി സെല്‍ഷ്യസ്, നാക്കുപെന്റ നാക്കു ടെക്ക തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഭാമയ്ക്കിഷ്ടം കന്നട തന്നെയാണ്. തന്നെ അംഗീകരിച്ചതും നല്ല വേഷങ്ങള്‍ ലഭിച്ചതും കന്നടയിലാണെന്ന് താരം പറയുന്നു.
-
ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'