Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പ്രാതലും അത്താഴവും ഹോം ഡെലിവറി കിട്ടുമോയന്ന് ഫഹദ്
മലയാളത്തിന്റെ പ്രിയ നായികയും പ്രേക്ഷകരുടെ പ്രിയയുവനായകന്റെ പ്രതിശ്രുത വധുവുമായ നസ്രിയ നസീമിന് പാചകം അറിയില്ലേ. അല്ലെങ്കില്‍പ്പിന്നെ ഫഹദ് ഫാസില്‍ എന്തിന് ഒരു പൊതുവേദിയില്‍വച്ച് അങ്ങനെ പറഞ്ഞു. കേട്ടവര്‍ കേട്ടവരെല്ലാം ചോദിയ്ക്കുകയും ആലോചിയ്ക്കുകയും ചെയ്യുന്നത് ഇതാണ്. നസ്രിയയ്ക്ക് ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ ഹോം ഡെലിവറി നല്കുന്ന ഹോട്ടലിനോടാണ് താല്പര്യമെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. അതും ഒരു ഹോട്ടലിന്റെ ഉത്ഘാടന വേളയില്‍.
അബുദാബിയില്‍ ഒരു ഹോട്ടല്‍ ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തന്റെ ഭാവി വധുവിന് പ്രാതല്‍ മുതല്‍ ഡിന്നര്‍ വരെ വീട്ടിലെത്തിക്കുന്ന സര്‍വ്വീസുള്ള ഹോട്ടലുകളോടാണ് താല്പര്യമെന്ന് ഫഹദ് പറഞ്ഞത്. ഇത്തരത്തില്‍ ഒരു ഹോട്ടല്‍ നാട്ടിലുണ്ടോയെന്ന അന്വേഷത്തിലാണ് താനിപ്പോഴെന്നും ഫഹദ് പറഞ്ഞുകളഞ്ഞു.
നസ്രിയ പാചകത്തില്‍ ഒരു വട്ടപ്പൂജ്യമാണെന്നുള്ള കാര്യംതന്നെയാണ് ഫഹദ് ഈ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നാണ് ഏവരും പറയുന്നത്. അല്ലെങ്കില്‍ അത്തരമൊരു പ്രയോഗത്തിന്റെ ആവശ്യമില്ലല്ലോയെന്നാണ് അവര്‍ ചോദിയ്ക്കുന്നത്.
എന്തായാലും കല്യാണം അടുത്തുവരുന്ന സമയത്ത് ഫഹദ് ഇങ്ങനെ പറഞ്ഞത് കേട്ടെങ്കിലും നസ്രിയ ഒന്ന് അടുക്കളയില്‍ കയറാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു