Don't Miss!
- News ഇന്ത്യയില്‍ യുഎഇയും റഷ്യയും കുതിച്ചു: സൗദിക്ക് വന്‍ വീഴ്ച, റെക്കോർഡ് നേട്ടവുമായി ഇറാഖും
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
വില്ലനില്‍ നിന്ന് പൃഥ്വി പോകാന്‍ കാരണം മോഹന്‍ലാല്‍, ലാലിനെ സമ്മതിപ്പിക്കാന്‍ പാടുപെട്ടു; സംവിധായകന്
സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍. നിരൂപണം എങ്ങിനെയായാലും അതൊന്നും തന്നെ ചിത്രത്തിന്റെ കലക്ഷനെ ബാധിച്ചിട്ടില്ല.
കിടപ്പറ രംഗങ്ങള്‍ പോലും പരസ്യപ്പെടുത്തുന്ന നടി, കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് തെറിവിളി!!
മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരിയ്ക്കും എന്ന് പറഞ്ഞാണ് വില്ലന്‍ റിലീസിനെത്തിയത്. ചിത്രം ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ലാലിനെ ഒന്ന് സമ്മതിപ്പിയ്ക്കാന്‍ ഒരുപാട് പാടുപെട്ടു എന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് പറയുന്നു.
പ്രസവം കഴിഞ്ഞപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് ഡിപ്രഷന് ആയിരുന്നു; എന്തായിരുന്നു കാരണം?
പൃഥ്വിയ്ക്ക് വച്ച വേഷം
വില്ലനില്‍ വിശാല്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം പൃഥ്വിരാജിനെയാണ് ആലോചിച്ചത്. എസ്രയുടെ സെറ്റില്‍ വച്ച് പൃഥ്വിയോട് കഥ പറഞ്ഞു. 20 മിനിറ്റ് മാത്രമാണ് പൃഥ്വിയോട് കഥ പറയാനെടുത്തത്. അപ്പോള്‍ തന്നെ പൃഥ്വി സമ്മതിക്കുകയും ചെയ്തു.
പൃഥ്വി മാറാന്‍ കാരണം ലാല്‍
എന്നാല്‍ മോഹന്‍ലാലിന്റെ സമ്മതം വാങ്ങിയെടുക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയതായി. അപ്പോഴേക്കും പൃഥ്വി അനുവദിച്ച ഡേറ്റ് പ്രശ്നമായി. തുടര്‍ന്നാണ് പകരക്കാരനായി വിശാലെത്തിയത്
ആ ബുദ്ധിമുട്ട്
മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. വില്ലന്‍ എന്ന പേര് വേണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെ ഒരുപാടുതവണ വില്ലനുമായി ബന്ധപ്പെട്ട് സംസാരിക്കുകയും എന്റെ ബോധ്യങ്ങളിലേക്ക് അദ്ദേഹം വരുകയുമായിരുന്നു
രണ്ട് വര്‍ഷം മുന്‍പ് കഥ പറഞ്ഞു
രണ്ടുവര്‍ഷം മുമ്പ് വില്ലന്റെ കഥ രൂപപ്പെട്ടുവന്നപ്പോള്‍ അത് മോഹന്‍ലാലുമായി പങ്കുവച്ചു. 'കഥയില്‍ വര്‍ക്ക് ചെയ്യൂ...' എന്നുമാത്രമാണ് അന്ന് ലാല്‍ പറഞ്ഞത്. അദ്ദേഹം അത് ചെയ്യാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. മനോരമ ഓണ്ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന് പറഞ്ഞു.
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി