Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നോവല്‍ തുടങ്ങുമ്പോള്‍
ഒരു കാലത്ത് മിനിമം ഗ്യാരന്റി നടനെന്ന ലേബലും കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ വിലസിയിരുന്ന ജയറാമിന് 2007ല്‍ ഉണ്ടായിരുന്നത് രണ്ട് ചിത്രങ്ങള്‍ മാത്രം- സൂര്യന്, അഞ്ചില്‍ ഒരാള്‍ അര്ജുനന്. രണ്ടും ബോക്സോഫീസ് ദുരന്തങ്ങള്‍.
ഏതാനും വര്‍ഷങ്ങളായി ജയറാമിനെ പിടികൂടിയിരിക്കുന്ന കഷ്ടകാലം 2007ലും തുടര്‍ന്നു. വെറും രണ്ട് ചിത്രങ്ങളില്‍ ജയറാമിന്റെ ഒരു വര്ഷമൊതുങ്ങി. എങ്കിലും 2008നെ പ്രതീക്ഷയോടെയാണ് ജയറാം ഉറ്റുനോക്കുന്നത്.
2008ലെ ജയറാമിന്റെ ആദ്യചിത്രമായ നോവല്‍ ജനവരി 11ന് റിലീസ് ചെയ്യും. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന നോവലില്‍ സദയാണ് ജയറാമിന്റെ നായിക.
ഒരു പിടി പ്രൊജക്ടുകളാണ് 2008ല്‍ ജയറാമിനെ കാത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരോടൊപ്പം ജയറാം വേഷമിടുന്ന അമ്മയുടെ ട്വന്റി ട്വന്റിയുടെ ചിത്രീകരണം നടന്നുവരികയാണ്. അനിലിന്റെ പാര്ത്ഥന് കണ്ട പരലോകം, രാജ് ബാബുവിന്റെ പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് ഈ വര്‍ഷത്തെ ജയറാമിന്റെ മറ്റു പ്രൊജക്ടുള്‍. പാര്ത്ഥന് കണ്ട പരലോകത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.
തമിഴിലും ഈ വര്‍ഷം ജയറാമിന് ഏതാനും പ്രൊജക്ടുകളുണ്ട്. ദൂംദം, സരോജ എന്നിവയടക്കം മൂന്ന് ചിത്രങ്ങളാണ് ജയറാം തമിഴില്‍ 2008ല്‍ പൂര്‍ത്തിയാക്കുന്നത്.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത