Don't Miss!
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സുന്ദരിയമ്മ കൊലക്കേസ്; ജയസൂര്യ 'പ്രതി'
കൊച്ചി: സംസ്ഥാന പോലീസിന് കീറാമുട്ടിയായ സുന്ദരിയമ്മ കൊലക്കേസ് സിനിമയാകുമ്പോള്‍ നടന് ജയസൂര്യ കൊലക്കുറ്റത്തിന് അകത്താകുന്ന പ്രതിയാകും. ചിത്രത്തിലെ മുഖ്യ റോള്‍ കൈകാര്യം ചെയ്യുന്നത് ജയസൂര്യ ആയിരിക്കുമെന്ന് സംവിധായകന് മധുപാല്‍ പറഞ്ഞു. ജീവന് ജോബ് തോമസ് പച്ചക്കുതിരയില്‍ എഴുതിയ ലേഖനം ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
തലപ്പാവ്, ഒഴിമുറി തുടങ്ങിയ സിനിമകളിലൂടെ പ്രതിഭ തെളിയിച്ച മധുപാലിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാകും സുന്ദരിയമ്മ കൊലക്കേസ്. സംഭവ കഥയെ അതുപോലെ സിനിമയാക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും സംവിധായകനെന്ന നിലയില്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് മധുപാല്‍ വ്യക്തമാക്കി.
2012 ജൂലൈയില്‍ കോഴിക്കോട് മീഞ്ചന്തയില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ ജീവതവും മരണവുമാണ് സിനിമയുടെ ഇതിവൃത്തം. പോലീസ് കണ്ടെത്തിയ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ കുടുക്കാനായി എല്ലാ പഴുതുകളുമടച്ച് പോലീസ് തെളിവുകളുണ്ടാക്കിയെന്ന് കോടതി ആരോപിച്ച കേസ് കൂടിയാണ് സുന്ദരിയമ്മ കൊലക്കേസ്.
നിരപരാധിയായ ഒരാളെ കൊലക്കേസില്‍ അകപ്പെടുത്താന്‍ പോലീസ് ആസൂത്രിത നീക്കം നടത്തിയതിനോ കോടതി വമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രതിയെ വെറുതെവിട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയെ വെറുതെ വിടുമ്പോഴും യഥാര്‍ഥ പ്രതി ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'