Don't Miss!
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലൈഫ് ഓഫ് ജോസൂട്ടിയുമായി ജീത്തു ജര്‍മനിയിലേക്ക്
ജീത്തു ജോസഫിന്റെ ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം ജര്മനയില്യില്. ഡിസംബറിലാണ് ജീത്തുവും ടീമും ജര്മിയിലേക്കു പോകുക. ആദ്യമായാണ് ജിത്തു ജോസഫിന്റെ സിനിമ വിദേശത്തു വച്ച് ചിത്രീകരിക്കുന്നത്.
മൈ ബോസിനു ശേഷം ദിലീപും ജീത്തുവും ഒന്നിക്കുന്ന സിനിമ സാധാരണക്കാരന്റെ കലര്‍പ്പില്ലാത്ത സത്യസന്ധതയാണു പറയുന്നത്. രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. ദിലീപിനൊപ്പം മലയാളത്തിലെ ഹാസ്യനിരയിലെ ഭൂരിഭാഗം പേരും ഈ സിനിമയില്‍ ഒന്നിക്കുന്നുണ്ട്.സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു ജോര്‍ജ്, ഹരീഷ് പേരടി, ചെമ്പന്‍ വിനോദ്,ധര്മജന് ബോള്‍ഗാട്ടി, ചെമ്പില്‍ അശോകന് എന്നിങ്ങനെ മിക്കവരും സിനിമയില്‍ ഉണ്ട്. ജ്യോതി കൃഷ്ണയും രചനയുമാണ് നായികമാര്‍.
രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും എഴുതുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. ജിത്തുവിന്റെ ഭാര്യ ലിന്റയാണ് കോസ്്റ്റിയൂം ഡിസൈന്‍ ചെയ്യുന്നത്.
ഇപ്പോള്‍ കമല്‍ഹാസനെ നായകനാക്കി പാപനാശം എന്ന തമിഴ് സിനിമ ഒരുക്കുകയാണ് ജീത്തു. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ തമിഴ്പതിപ്പാണിത്. ഈ മാസം ഒടുവില്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. തുടര്‍ന്ന് അടുത്തമാസം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും. അതിനു ശേഷം ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങും.
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'