Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സംവിധായകന് പ്രിയദര്‍ശനെ പുച്ഛിച്ചവരുണ്ടെന്ന് ജൂഡ് ആന്റണി
ഒരു സംവിധായകന് എങ്ങനെയാകണമെന്ന് തന്നെ പഠിപ്പിച്ചത് പ്രിയദര്‍ശനാണെന്ന് ജൂഡ് ആന്റണി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്റണി സംവിധായകന് പ്രിയദര്‍ശനോടുള്ള ആരാധന തുറന്ന് പറഞ്ഞത്.
മലയാള സിനിമയില്‍ നിന്ന് ഹിന്ദിയില്‍ പോയി ചുവടുറപ്പിക്കുക എന്നത് അത്ര നിസ്സാരമുള്ള കാര്യമല്ല. അത് അന്നാണെങ്കിലും ഇന്നാണെങ്കിലും. പക്ഷേ ഇതെല്ലാം മറന്ന് പ്രിയദര്‍ശനെ പുച്ഛിച്ചവരുണ്ടെന്നും ജൂഡ് ആന്റണി പറയുന്നു.
സല്ലാപം രണ്ടാം ഭാഗത്തിന് വേണ്ടി ദിലീപും മഞ്ജുവും അഡ്വാന്‍സ് കൊടുത്തു, ലോഹി സമ്മതിച്ചില്ല!
പ്രിയദര്‍ശന്റെ കഴിവിനെ മറച്ചു വച്ചു
പ്രിയദര്‍ശന്റെ കഴിവിനെ മറച്ചു വച്ച് പുച്ഛിച്ചവരോട് താന്‍ രോക്ഷാകുലനായിട്ടുണ്ടെന്ന് ജൂഡ് ആന്റണി പറയുന്നു.
പ്രിയദര്‍ശന്റെ കടുത്ത ആരാധകനായ ഞാന്‍
പ്രിയദര്‍ശന്റെ കടുത്ത ആരാധകനായ ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത് വിനീതിന്റെ വിവാഹ ചടങ്ങില്‍ വച്ചാണ്. ഞാന്‍ സാറിന്റെ ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുക്കൊണ്ട് നിന്നുവെന്നും ജൂഡ് ആന്റണി പറയുന്നു.
ഒപ്പം വിജയിച്ചപ്പോഴുണ്ടാകുന്ന അദ്ദേഹത്തിന്റെ സന്തോഷം
ഒപ്പം വിജയിച്ചപ്പോഴുണ്ടാകുന്ന അദ്ദേഹത്തിന്റെ സന്തോഷം തന്നെ സന്തോഷിപ്പിക്കുന്നതായി ജൂഡ് പറയുന്നു.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'