Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്
മരണ ശേഷവും തന്റെ ചേട്ടനെ വിറ്റ് കാശുണ്ടാക്കുകയാണെന്ന ആരോപണവുമായി കലാഭവന്‍ മണിയുടെ അനുജന് ആര് എല്‍ വി രാമകൃഷ്ണന്. കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്റെ ആരോപണം.
കലാഭവന്‍ ജിന്റോ മരണശേഷവും എന്റെ ചേട്ടനെ വിറ്റുകൊണ്ടിരിയ്ക്കുകയാണെന്നും മരണത്തിന് മുമ്പും മണിച്ചേട്ടന്റെ നിരന്തരം സ്റ്റേജ് ഷോയ്ക്ക് കൊണ്ടു പോയി കമ്മീഷന് വാങ്ങിയിട്ടുണ്ടെന്നും രാമകൃഷ്ണന് ഫേസ്ബുക്കിലൂടെ പറഞ്ഞു.
എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്
കലാഭവന്‍ മണിയുടെ അവസാന സ്റ്റേജ് ഷോ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയ കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്
ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിലാണ് സി ഡിയും ഡി വി ഡിയും വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇത് കലാഭവന്‍ മണിയുടെ അവസാന സ്റ്റേജ് ഷോയാണെന്നാണ് ഡി വി ഡി പുറത്തിറക്കിയവരുടെ അവകാശവാദം.
എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്
കലാഭവന്‍ ജിന്റോ എന്നയാള്‍ എന്റെ സഹോദരനെ മരണശേഷവും വിറ്റുകൊണ്ടിരിയ്ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ സ്റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോയി കമ്മീഷന് ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നയാള്‍ ഇപ്പോള്‍ സംവിധായകന് ചമയുകയാണെന്നും രാമകൃഷ്ണന് ആരോപിച്ചു.
എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണന്റെ ആരോപണം
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്