Don't Miss!
- News മാഹിക്കെതിരായ പരാമര്‍ശം; സിപിഎമ്മിന്റെ പരാതിയില്‍ പിസി ജോര്‍ജിനെതിരെ കേസ്
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റുവലില്‍ മലയാളി കിലുക്കം!!! കമ്മട്ടിപ്പാടത്തിനും പുരസ്കാരം!!!
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മലയാളി സാന്നിദ്ധ്യം. മികച്ച നടനും മികച്ച തിരക്കഥയും മലയാളത്തില്‍ നിന്ന്.
അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജൂറി ചെയര്‍മാനായ പ്രിയദര്ശന് തന്റെ സുഹൃത്തുക്കള്‍ക്ക് അവാര്‍ഡ് നല്‍കുകയായിരുന്നു എന്നായിരുന്നു വിമര്‍ശനം. സംസ്ഥാന അവാര്‍ഡില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ ഒന്നും തന്നെ ദേശീയ തലത്തില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!
പരപുരുഷ ബന്ധം, വ്യഭിചാരം... ബോളിവുഡ് നടിക്ക് സംഭവിച്ചത്??? നടിമാരെല്ലാം ഇങ്ങനെയാണോ???
സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ കമ്മട്ടിപ്പാടത്തിന് ദേശീയ തലത്തില്‍ ഒരു പുരസ്കാരം പോലും കമ്മട്ടിപ്പാടത്തിന് ലഭിച്ചരുന്നില്ല. എന്നാല്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കമ്മട്ടിപ്പാടം ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജൂറിയുടെ ശ്രദ്ധ ലഭിക്കാതിരുന്ന ചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ കരസ്തമാക്കിയിരിക്കുകയാണ്.
പി ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടമെിപ്പാടത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. നടനും സംവിധായകനും തിരക്കഥാകൃത്തുമായി പി ബാലചന്ദ്രന് നാടക നടനും രചയിതാവും കൂടെയാണ്.
ദുല്‍ഖര്‍ നായകനായി എത്തിയ ചിത്രം അറിയപ്പെടുന്നത് വിനായകന്റേയും മണികണ്ഠന്റേയും ചിത്രമെന്ന പേരിലാണ്. മികച്ച നടനും സഹനടനുമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ഇവര്‍ രണ്ടുപേരുമാണ് സ്വന്തമാക്കിയത്. ദേശീയ തലത്തില്‍ ഒരു മേഖലയിലും ഇവരെ പരിഗണിച്ചില്ല.
ദേശീയ സംസ്ഥാന പുരസ്കാരങ്ങളില് പരിഗണിക്കപ്പെടാതിരുന്ന കലാധരനാണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍ പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം.
ലിപ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വാര്‍ത്തകളില്‍ ഏറെ ഇടം പിടച്ച സിനിമയായിരുന്നു. ചിത്രത്തിന് സെന്‍സറിംഗ് അനുമതി നല്‍കാതിരുന്നതായിരുന്നു കാരണം. ചിത്രത്തിലെ അഭിനയത്തിന് കൊങ്കണ സെന്‍ ശര്‍മയെ മികച്ച നടിയായി തിരഞ്ഞെടുത്തു.
മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കൊങ്കണ സെന്‍ ശര്‍മയ്ക്ക് തന്നെയാണ് മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരവും. എ ഡെത്ത് ഇന്‍ ദി ഗംജ് എന്ന ചിത്രമാണ് അവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഹിന്ദി ചിത്രമായ മുക്തി ഭവന് അഥവാ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ചിത്രത്തിനാണ്. സുഭാഷിഷ് ഭൂട്ടിയാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!