Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കര്ണന് ഉപേക്ഷിച്ചിട്ടില്ല, ഇതാ തെളിവ്; സുപ്രിയ എടുത്ത ഫോട്ടോ കാണൂ
സംഗീത സംവിധായകന് രമേശ് നാരായണിന്റെ ആരോപണത്തെ തുടര്‍ന്ന് പൃഥ്വിരാജും ആര് എസ് വിലും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നും ഇരുവരും ഒന്നിക്കാനിരുന്ന കര്ണന് എന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല.. ചിത്രം പണിപ്പുരയിലാണ്.
കര്ണന് ഉപേക്ഷിച്ചു എന്ന് പറയുന്നവര്‍ക്ക് വേണ്ടി ഇതാ ആര് എസ് വിമലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് തെളിവ്. കര്‍ണന്റെ ചിത്രത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് പൃഥ്വിരാജും സംവിധായകന് ആര് എസ് വിമലും നിര്‍മാതാവ് വേണു കുന്നപ്പള്ളിയ്ക്കൊപ്പം എടുത്ത ഫോട്ടോ ഫേസ്ബുക്കിലിട്ടു.
കര്‍ണന്റെ ചര്‍ച്ചയ്ക്കിടയില്‍ പൃഥ്വിരാജിന്റെ വീട്ടില്‍ വച്ചെടുത്ത ഫോട്ടോയാണിത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഫോട്ടോ പകര്‍ത്തിയത്. 40 മിനിട്ടുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ ഫോട്ടോ കര്ണന് ഉപേക്ഷിച്ചിട്ടില്ല എന്നതിനപ്പുറം, പൃഥ്വിയും ആര് എസ് വിമലും തെറ്റിപ്പിരിഞ്ഞിട്ടില്ല എന്നതിന് തെളിവും കൂടെയാണ്.
മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടുകൂടെയാണ് വിമലിന്റെ കര്ണന് എത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും ആര് എസ് വിമലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'