Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അഭിനയിക്കാന്‍ പറയരുത് പ്ലീസ്.. ക്യാമറയുമായി വന്നവരോട് വിനായകന്റെ ആദ്യത്തെ പ്രതികരണം
2016 ലെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം വരുമ്പോള്‍ മികച്ച നടനുള്ള പുരസ്കാരം വിനായകന് തന്നെയായിരിയ്ക്കും എന്ന് ആരാധകര്ക്കറിയാമായിരുന്നു. സോഷ്യല്‍ മീഡിയ ജീവികള്‍ ഒന്നിച്ചു പറഞ്ഞു, ആ പുരസ്കാരം വിനായകന് തന്നെ.. അത് തന്നെ സംഭവിച്ചു.
ഇത് അംഗീകാരത്തിനുള്ള പുരസ്കാരം; മികച്ച നടന് വിനായകന് നടി രജിഷ വിജയന്, സിനിമ മാന്‍ഹോള്‍
പുരസ്കാരം പ്രഖ്യാപനത്തിന് ശേഷം വിനായകനെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആദ്യം നടന് പറഞ്ഞത് അഭിനയിക്കാന്‍ പറയരുത് എന്നാണ്. വിറയോടെയാണ് വിനായകന് സംസാരിച്ചു തുടങ്ങിയത്.
കമ്മട്ടിപ്പാടത്ത്
തനിയ്ക്ക് പുരസ്കാരനേട്ടമുണ്ടാക്കിയ കമ്മട്ടിപ്പാടത്താണ് വിനായകന് പുരസ്കാര ദിനം ആഘോഷമാക്കിയത്. പുരസ്കാരം പഖ്യാപിയ്ക്കുമ്പോള് കമ്മട്ടിപ്പാടത്തായിരുന്നു വിനായകന്. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും നന്ദി പറഞ്ഞുകൊണ്ട് വിനായകന് സംസാരിച്ചു തുടങ്ങി.
അഭിനയിക്കാന്‍ പറയരുത്
പ്ലീസ് എന്നോട് അഭിനയിക്കാന്‍ പറയരുത് എന്നാണ് ആദ്യം വിനായകന് പ്രതികരിച്ചത്. തൊണ്ട ഇടറുന്നുണ്ടായിരുന്നു.. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... വിനായകന്റെ അമ്മയും അടുത്ത സുഹൃത്തുക്കളുമൊക്കെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നടനൊപ്പമുണ്ടായിരുന്നു.
എല്ലാകൂടെ കമ്മട്ടിപ്പാടത്ത്
പുരസ്കാരം പ്രതീക്ഷിച്ചോ എന്ന് ചോദിച്ചപ്പോള്‍ പലരും പറഞ്ഞിരുന്നു എന്നാണ് വിനായകന് പ്രതികരിച്ചത്. പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ എല്ലാ കഴിവും ഒരു പക്ഷെ ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരിയ്ക്കാം. സന്തോഷമുണ്ട് - വിനായകന് പറഞ്ഞു
കമ്മട്ടിപ്പാടത്തിലെ ഗംഗ
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ഗംഗ എന്ന കഥാപാത്രമായി ജീവിച്ചു മരിക്കുകയായിരുന്നു വിനായകന്. ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനെക്കാള്‍ കൈയ്യടി നേടിയതും ഗംഗ തന്നെ. സൗഹൃദവും പ്രണയും പകയുമൊക്കെയായി കമ്മട്ടിപ്പാടം തീരുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഗംഗ ഒരു വിങ്ങലായി നിന്നു.
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'