Don't Miss!
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ശാലിനിയെ വിവാഹം കഴിക്കാത്തത് എന്തുക്കൊണ്ട്, ശാലിനി-അജിത്ത് പ്രേമത്തില്‍ ചാക്കോച്ചന്റെ റോള്‍
പ്രണയ ജോഡികളായ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും ചേര്‍ത്ത് ഒട്ടേറെ ഗോസിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായിക-നായകനായി എത്തിയ ഇവര്‍ ഒന്നിക്കുന്നത് കാണാനായിരുന്നു പ്രേക്ഷകര്‍ക്കിഷ്ടം. ഒത്തിരി തവണ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളും വന്നതാണ്.
എന്നാല്‍ ശാലിനിയെ വിവാഹം കഴിക്കാത്തതിന് വ്യക്തമായ കാരണമുണ്ടെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു. ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ കണ്ടിട്ട് പലരും ഞങ്ങള്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുഹൃത്തുകളാകാനായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. കുഞ്ചാക്കോ ബോബന് പറയുന്നു. ഒരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
അനിയത്തിപ്രാവിലൂടെ..
1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച് അഭിനയിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റ് ആവുകയും ചെയ്തു.
ഭാര്യയായി അഭിനയിച്ചു
അനിയത്തിപ്രാവിന് ശേഷം ഞങ്ങള്‍ ഭാര്യ-ഭര്‍ത്താവായി അഭിനയിച്ചു. ഇതിന് ശേഷമാണ് ഞങ്ങളുടെ വിവാഹ ഗോസിപ്പുകള്‍ പ്രചരിച്ചത്.
ശാലിനിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്
നിറം സിനിമയുടെ ഷൂട്ടിങ് സമയത്താണ് അജിത്ത് ശാലിനിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഇഷ്ടത്തിലായതിന് ശേഷം അവര്‍ക്കിടയില്‍ ഒരു ഹംസന്റെ റോളായിരുന്നു തനിക്കെന്നും കുഞ്ചാക്കോ പറഞ്ഞു.
എന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയത്
തന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയിട്ടുള്ളത് എന്റെ നാട്ടിലെ പോസ്റ്റുമാനായിരിക്കണം. അക്കാലത്ത് അത്രയുമധികം കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. പരമാവധി മറുപടിയും കൊടുത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന് പറയുന്നു.
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര