Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മിമിക്രി സംഘം വീണ്ടുമെത്തുന്നു
ഓര്‍മ്മയില്ലേ മിമിക്സ് പരേഡ് എന്ന ചിത്രത്തെ... കേരളത്തില്‍ മിമിക്രി ചിത്രങ്ങളുടെ കുത്തൊഴുക്കിനു തുടക്കമിട്ട ചിത്രമായിരുന്നു മിമിക്സ് പരേഡ്.
തുളസീദാസ് എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി മാറി ആ ചിത്രം. 1991ല്‍ തിയറ്ററുകളിലെത്തിയ മിമിക്സ് പരേഡിനെ പിന്തുടര്ന്ന് മലയാളത്തില്‍ ഒട്ടേറെ മിമിക്രി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
സിദ്ദീഖും ജഗദീഷും ഇന്നസെന്റുമൊക്കെ തകര്‍ത്തഭിനയിച്ച മിമിക്സ് പരേഡിന്റെ തുടര്‍ച്ചയായെത്തിയ കാസര്‍കോഡ് കാദര്‍ഭായിയും വിജയം കൈവരിച്ചു.
ഇപ്പോള്‍ മിമികസ് പരേഡിന് മൂന്നാം ഭാഗം ഇറക്കാനുള്ള ആലോചനയിലാണ് ഇതിന്റെ അണിയറക്കാര്‍. പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ മിമിക്രിക്കാരുടെ തിരിച്ചു വരവില്‍ ആദ്യ രണ്ടു ഭാഗങ്ങളിലും പ്രധാന വേഷത്തലെത്തിയ സിദ്ദീഖും ജഗദീഷും തന്നെ മൂന്നാം ഭാഗത്തിലും നായകന്മാരേയേക്കുമെന്നാണ് സൂചന.
കുവൈത്ത് മസ്താന് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്.
പക്ഷേ രണ്ടു ചിത്രങ്ങളിലും അഭിനയ മികവും കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൈനുദ്ദീനും ആലമൂടന്റെയും വിനിയോഗം മിമിക്സ് പരേഡിന്റെ മൂന്നാം ഭാഗവുമായി മുന്നോട്ടു പോകുന്ന തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസിനും സംവിധായകന് തുളസീദാസിനും വെല്ലുവിളിയായിരിക്കും.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ