Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലാല്‍ പൃഥ്വിരാജിന്റെ അച്ഛനാകുന്നു
ഇപ്രാവശ്യത്തെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം രണ്ടു പേരാണ് പങ്കിട്ടത്. ഫഹദ് ഫാസിലിന്റെ പേര് മാത്രമേ അധികം പറഞ്ഞു കേള്‍ക്കുന്നുള്ളൂവെങ്കിലും അതിനൊപ്പം തന്നെ പ്രധാന്യമുണ്ട് ലാലിനും.
പുരസ്കാരത്തനര്ഹനായ ശേഷം ലാല്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണ് 'എന്നു നിന്റെ മൊയ്തീന്'. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ അച്ഛനായാണ് ലാല്‍ എത്തുന്നതെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. അറുപതുകളിലെ ഒരു യഥാര്‍ത്ഥ കഥയാണ് സിനിമ.
കോഴിക്കോട് ജില്ലയിലെ മുക്കം സാക്ഷിയായ പ്രണയകഥയിലെ പഴയനായകനും നായികയും മൊയ്തീനും കാഞ്ചനമാലയുമായിരുന്നു. മുക്കത്തെ സമ്പന്നനായിരുന്നു ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന് മൊയ്തീനും ഇവിടുത്തെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മില്‍ പ്രണയത്തിലായി. സ്കൂള്‍ കാലത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
മതം തടസ്സം സൃഷ്ടിച്ചപ്പോള്‍ കാഞ്ചനമാലയ്ക്കും മൊയ്തീനും ജീവിതത്തില്‍ ഒന്നിയ്ക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ഇരുവഞ്ഞിപ്പുഴയില്‍ തോണി മറഞ്ഞ് മൊയ്തീന് മരിയ്ക്കുകയായിരുന്നു. ഇന്നും പഴയ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ജീവിയ്ക്കുകയാണ് കാഞ്ജനമാല. ഇവരുടെ പ്രണയകഥ ഡോക്യുമെന്ററിയാക്കിയ ആര് എസ് വിമല്‍ സംസ്ഥാനപുരസ്കാരമുള്പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ കഥ ചലച്ചിത്രമാക്കുന്നത്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'