Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
റസൂല്‍ പൂക്കുട്ടിയുടെ ലുക്കാചുപ്പി
കുമ്പസാരം എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മറ്റൊരു ജയസൂര്യ ചിത്രം കൂടി തിയറ്ററിലെത്തുകയാണ്. ഒരു കണ്ണുപൊത്തിക്കളിയുടെ കഥ പറയുന്ന ലുക്കാചുപ്പി വരും ദിവസം തിയറ്ററിലെത്തും. രമ്യാ നമ്പീശന്, മുരളി ഗോപി, ജോജോ, മുത്തുമണി, അസ്മിദ സൂദ്, എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ബാഷ് മുഹമ്മദ് എന്ന നവാഗതനാണ്.
ലുക്കാചുപ്പി ഹിന്ദി വാക്കാണ്. കണ്ണുപൊത്തിക്കളി എന്നാണര്‍ഥം. അവധിക്കാല വസതിയില്‍ വൈകിട്ട് അഞ്ചുമണി മുതല്‍ രാത്രി പതിനൊന്നുവരെ നടക്കുന്ന സംഭവമാണ് ബാഷ് മുഹമ്മദ് ത്രില്ലറായി അവതരിപ്പിക്കുന്നത്. പതിനാലു വര്‍ഷത്തിനു ശേഷം ഒത്തുകൂടുന്ന സുഹൃത്തുക്കള്‍. അവര്‍ക്കിടിയില്‍ പണ്ടുന ടന്നൊരു സംഭവം ഉദ്വേഗജനകമായിട്ടാണ് അവതരിപ്പിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഒത്തുകൂടുന്ന സുഹൃത്തുക്കള്‍. അവര്‍ക്കൊപ്പം അവരുടെ ഭാര്യമാരും.
ഫീല്‍ റീല്‍ സിനിമയാണു നിര്‍മാണം. കഥയും തിരക്കഥയും ഗഫൂര്‍ അറയ്ക്കല്‍ നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറിങ് നിര്‍വഹിക്കുന്നു. ബിജിപാല്‍ ആണു സംഗീതം. റഫീക്ക് അഹമ്മദ് ആണ് ഗാനരചന. തിരക്കഥാകൃത്ത് നജീം കോയ നിര്‍മാണ പങ്കാൡയാണ്.
ജയസൂര്യ നായകനായി അഭിനയിച്ച കുമ്പസാരം നല്ല അഭിപ്രയാത്തോടെ തിയറ്ററില്‍ ഓടുന്ന സമയത്തു റിലീസ് ചെയ്യുന്നത് ലുക്കാചുപ്പിക്കു ഗുണം ചെയ്യും.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു