Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പ്രശ്നക്കാരന്‍ ദിലീപെന്ന് വിനയന്
കൊച്ചി : നടന് ദിലീപ് വിലയ്ക്കെടുത്ത സംവിധായകരാണ് മാക്ടയില്‍ നിന്നും രാജിവെച്ച് പോയതെന്ന് വിനയന്.
ദിലീപിന്റെ ധാര്‍ഷ്ട്യമാണ് ഫെഡറേഷനെ പിളര്‍ത്തിയതെന്നും വിനയന് ആരോപിച്ചു. വിട്ടുപോയവര്‍ക്ക് മടങ്ങി വരാന്‍ പത്തു ദിവസത്തെ സമയം നല്‍കും. പുതിയ സംഘടനയുമായി മാക്ട ഒരുതരത്തിലും സഹകരിക്കില്ലെന്നും വിനയന് അറിയിച്ചു.
രാജിവെച്ചവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചതിനു പിന്നാലെ മാക്ടയില്‍ കൂടുതല്‍ രാജി വാര്‍ത്തകള്‍ പുറത്തു വന്നു. പരസ്യകലയിലെ അതികായരായ ഗായത്രി അശോകന്, സാബു കൊളോണിയ എന്നിവരും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കഴിഞ്ഞ ദിവസം രാജി വെച്ചു.
പരസ്യ വിഭാഗത്തില്‍ നിന്നുളള പത്തോളം പേര് മാക്ട വിട്ടു. നാല്പതിലേറെ സംവിധായകര്‍ രാജിവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ ഇരുപതു പേരുടെ രാജിക്കത്ത് മാത്രമേ കിട്ടിയിട്ടുളളൂവെന്ന് വിനയന് പറയുന്നു.
താന്‍ ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത കാലത്ത് ചാന്‍സ് ചോദിച്ച് പുറകെ നടന്നയാളാണ് ദിലീപെന്ന കാര്യം മറക്കരുതെന്ന് തുളസീദാസ് പറയുന്നു. ദിലീപിനെതിരെ പരാതി നല്കാന് ഏറ്റവുമധികം ഉപദേശിച്ചത് മാക്ട പ്രസിഡന്റ് കെ മധുവാണ്. ആ മധു പിന്നീട് മറുകണ്ടം ചാടിയെന്നും തുളസീദാസ് ആരോപിച്ചു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം