Don't Miss!
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
നടിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചു?
മാദകതാരം മാളവികയെ തെലുങ്ക് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് പരാതി. കഠിനമായ നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ ഗര്‍ഭിണിയായ തന്നോട് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ച തന്റെ ശരീരത്തില്‍ നിര്‍മ്മാതാവ് ഗര്‍ഭ പരിശോധന നടത്താന്‍ തുനിഞ്ഞുവെന്നുമാണ് മാളവികയുടെ പരാതി.
തെലുങ്ക് നിര്‍മ്മാതാവ് ആഞ്ജനേയലുവിനെതിരെയാണ് മാളവിക പരാതി നല്‍കിയിരിക്കുന്നത്. കാരവാനില്‍ വിശ്രമിക്കുന്ന നടിക്കു സമീപമെത്തി നിര്‍മ്മാതാവ് ശരീര പരിശോധനയ്ക്ക് ശ്രമിച്ചെന്നാണ് ആരോപണം.
എന്നാല്‍ ആരോപണം പച്ചക്കളളമാണെന്നും മാളവികയ്ക്കെതിരെ 75 ലക്ഷം രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കുമെന്നും നിര്‍മ്മാതാവ് പറയുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മാളവികയാണ് ഈ ചിത്രത്തിലെ നായിക.
എനിക്കെതിരെ നടി പറയുന്ന ആരോപണങ്ങളത്രയും അസംബന്ധമാണ്. ആവശ്യപ്പെട്ട പ്രകാരം അഭിനയിക്കാന്‍ എന്തോ കാരണം പറഞ്ഞ് അവര്‍ വിസമ്മതിച്ചു. അവരെ കോടതിയില്‍ കാണാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്, ക്ഷുഭിതനായ ആഞ്ജനേയലു പ്രതികരിച്ചു.
നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് പ്രസിഡന്റ് ശരത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'