Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാല്‍-ശ്രീനിവാസന് ചിത്രത്തിന് സംവിധായകന് ഫാസില്‍ നല്കിയ നിര്‍ദ്ദേശം!
സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സന്മനസുള്ളവര്ക്ക് സമാധാനം.
സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സന്മനസുള്ളവര്ക്ക് സമാധാനം. 1986ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എന്നാല്‍ കഥ സത്യന് അന്തിക്കാടിന്റേതായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന് ഫാസില്‍ ഒരു നിര്‍ദ്ദേശം നല്കിയിരുന്നുവത്രേ. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുന്നതിനിടെ സത്യനും ശ്രീനിവാസനും ഉണ്ടായ ആശയകുഴപ്പമാണ് ഫാസിലിന്റെ നിര്‍ദ്ദേശം തേടാന്‍ കാരണം.
എത്ര ആലോചിച്ചിട്ടും കിട്ടിയില്ല
ചിത്രത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച കഥാപാത്രം വീടൊഴിഞ്ഞ് പോവാതിരിക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല.
ഫാസില്‍ പറഞ്ഞ് കൊടുത്തത്
അങ്ങനെയാണ് സത്യന് അന്തിക്കാട് സുഹൃത്തായ ഫാസിലിനെ വിളിച്ച് കാര്യം പറയുന്നത്.
തിരക്കഥ മാറ്റി
കാര്‍ത്തിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണ തലേന്ന് അവളുടെ അച്ഛന് മരിക്കുന്നതാക്കി മാറ്റുകയായിരുന്നു ഫാസില്‍.
നിര്‍മാണം
കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മിച്ചത്.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ