Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ പോകേണ്ടി വരും, പൃഥ്വിരാജിന്റെ നിർദ്ദേശം
കഴിഞ്ഞ പ്രളയകാലത്ത് നടി മല്ലിക സുകുമാരന് നേരെ ട്രോൾ ആക്രമണം ഉയർന്നിരുന്നു. പ്രളയക്കെടുതിയിൽ താരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്ന് വലിയ ചെമ്പിലിരുത്തിയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേയ്ക്ക് ഇവരെ മാറ്റിയത്. ഇതിന്റെ ചിത്രങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 15 ആയിരുന്ന ഈ സംഭവം. വീണ്ടും ഒരു ആഗസ്റ്റ് 15 എത്തിയിരിക്കുകയാണ. ഈ അവസരത്തിൽ അന്നുണ്ടായ സംഭവം ഓർത്തെടുക്കുകയാണ് മല്ലിക . മെട്രോ മനോരമയിൽ എഴുതിയ ഓർമക്കുറിപ്പിലാണ് താരം വ്യക്തമാക്കിയത്. കൂടാതെ മകൻ പൃഥ്വിരാജ് നൽകിയ മുന്നറിയിപ്പിനെ കുറിച്ചും താരം പറയുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് ഫോൺ വിളിച്ചിരുന്നു. അമ്മേ, നെയ്യാറും, അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരുമെന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഒന്ന് പേടിപ്പിക്കാതിരിയെടാ..' എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്- മല്ലിക പറഞ്ഞു. അന്ന് മല്ലിക സുകുമാരനെ ചെമ്പിൽ കയറ്റി രക്ഷപ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
കുറച്ച് കാലം മുമ്പത്തെ അഭിമുഖത്തിൽ കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥകളെ കുറിച്ച് മല്ലിക പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോർഗിനി ഓടിക്കാൻ പറ്റിയ റോഡുകൾ കേരളത്തിലില്ലെന്ന് താരം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ ട്രോളുകൾ ഇറങ്ങിയത്.
ട്രോൾ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞപ്പോൾ പരിഹാസങ്ങൾക്ക് മറുപടിയുമായ താരം രംഗത്തെത്തിയിരുന്നു.ഞാൻ കഴിവതും ഇതിനെന്നും പ്രതികരിക്കാറില്ല. കേരളത്തിൽ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകൾ വന്നതിനു ശേഷമാണ്. ഇനി അതിലൂടെ കുറച്ച് പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെയെന്നും താരം പറഞ്ഞു. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
ഹൃദയമിടിപ്പ് സെറ്റിൽ മുഴുവൻ കേൾക്കാമയിരുന്നു! ഇനി അച്ഛന്റെ സിനിമയിൽ ഇല്ല, തുറന്ന് പറഞ്ഞ് കല്യാണി
ഞങ്ങളുടെ വീടിനകത്തൊരു വാട്ടർ ബോഡിയുണ്ട്. മക്കളും കൊച്ചു മക്കളും ഓണത്തിന് വരുന്നത് പ്രമാണിച്ച് അതൊന്ന് വൃത്തിയാക്കി. അതിന്റെ സൈഡിൽ ഓട പോലത്തെ ഒരു സാധനമുണ്ട്. മുന്നിലുളള കനൽ നിറഞ്ഞതോട് ജലം ആ ഓടയിലേയ്ക്ക് കയറി. പിന്നീട് അത് റൂമിലേയ്ക്കും കയറുകയായിരുന്നു. ചെളിവെള്ളത്തിലൂടെ നടക്കാൻ പറ്റാതെയായിരുന്നു. വിട്ടിനു മുന്നിലുളള പ്രെഫസറിന്റെ ഭാര്യ ഇതേ സാധനത്തിൽ കയറി പോകുന്നതു കണ്ട്. ഞാനു അവരെ പോലെ കയറി. ഇതു കണ്ട ആരോ ഒരാൾ ഫോട്ടോ എടുത്ത് നാട് മുഴുവൻ പ്രചരിപ്പിച്ചു-മല്ലിക പറഞ്ഞു
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി