Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
മമ്മൂട്ടിയ്ക്കും ലാലിനും ഒരുമിക്കാന്‍ ധൃതി
നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം പുറത്തിറങ്ങാന്‍ എട്ട് വര്‍ഷത്തെ ഇടവേള വേണ്ടിവന്നു. 1990ലാണ് നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ റിലീസ് ചെയ്യുന്നത്. ഹരികൃഷ്ണന്‍സ് 1998ലും.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ നിന്നും ഹരികൃഷ്ണന്സിലേക്കുള്ള ദൂരത്തേക്കാള്‍ കൂടുതലാണ് ഹരികൃഷ്ണന്‍സില്‍ നിന്നും മറ്റൊരു മമ്മൂട്ടി-ലാല്‍ ചിത്രത്തിലേക്കുള്ള ദൂരം. കൃത്യമായി പറഞ്ഞാല്‍ പത്തു വര്‍ഷത്തെ ഇടവേള. താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.
നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ നിന്നും ഹരികൃഷ്ണന്സിലേക്കുള്ള എട്ടുവര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും താരപരിവേഷങ്ങള്ക്ക് ഒട്ടേറെ മാറ്റങ്ങളുണ്ടായി. മദ്രാസ് മെയിലില്‍ മമ്മൂട്ടിയുടെ ആരാധകനായ, അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ നിന്നും ഹരികൃഷ്ണന്‍സിലെ കൃഷ്ണനിലേക്കുള്ള ദൂരം മോഹന്‍ലാലെന്ന താരത്തിന്റെ വളര്‍ച്ചയുടെ ദൂരമാണ്. രണ്ടു സൂപ്പര്‍താരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് ഓരോ സീനും ഒരുക്കുകയും രണ്ടു പേര്‍ക്കും തുല്യമായി സംഭാഷണം വീതം വയ്ക്കുകയും ചെയ്യുന്ന പാറ്റേണ്‍ പിന്തുടരുന്നതിനിടയില്‍ ഹരികൃഷ്ണന്‍സ് സംവിധായകന് ഫാസിലിന്റെ കൈയില്‍ നിന്നും എവിടയൊക്കെയോ വച്ച് പാളിപ്പോയി.
ട്വന്റി ട്വന്റിയിലെ രംഗങ്ങളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യപ്രാധാന്യം നല്‍കുന്നതിന് സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തു പാറ്റേണാണ് പിന്തുടര്‍ന്നിരിക്കുന്നതെന്ന് അറിയാന്‍ ഒരു നിര്‍വാഹവുമില്ല. അത്രക്കു രഹസ്യമായാണ് ട്വന്റി ട്വന്റിയുടെ ഷൂട്ടിംഗ്.
അടുത്ത പേജുകള്‍ -
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'