Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി ബിലാല്‍ വീണ്ടും വരുന്നു
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍. സെപ്റ്റംബര്‍ ഏഴിന് 64 ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തില്‍ ബിഗ് ബിയ്ക്ക് വേണ്ടി ബിലാല്‍ വീണ്ടും തിയേറ്ററുകളിലെത്തുന്നു.
മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് സെപ്റ്റംബര്‍ ആറിന് ചിത്രം റി റിലീസ് ചെയ്യും. ചേര്‍ത്തലയിലെ പാരഡൈസിലും പെരുമ്പാവൂരിലെ ആശിര്വാദിലും കോട്ടയത്തെ അഭിലാഷിലും തലശ്ശേരിയിലെ ചിത്രവാണിയിലുമാണ് ബിഗ് ബി റി റിലീസ് ചെയ്യുന്നതത്രെ.
2007 ലാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി അഥവാ ബിഗ് ബ്രദര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതുവരെ ഛായാഗ്രഹകനായിരുന്ന അമല്‍ നീരദിന്റെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം കൂടെയാണ് ബിഗ് ബിയിലൂടെ സംഭവിച്ചത്.
മമ്മൂട്ടിയ്ക്കൊപ്പം നാഫിസ അലി, മനോജ് കെ ജയന്, ബാല, ലെന, ഇന്നസെന്റ്, പശുപതി, മംമ്ത മോഹന്‍ദാസ്, വിനായകന് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. വളര്‍ത്തമ്മയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി
അല്‍ഫോണ്‍സ് ജോസ് പാട്ടുകളും, ഗോപി സുന്ദര്‍ ബാക്ക്ഗ്രൗഡ് സംഗീതവും ഒരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറാണ്. അമേരിക്കന്‍ ചിത്രമായ ഫോര്‍ ബ്രദേഴ്സിന്റെ പകര്‍പ്പാണ് ബിഗ് ബി.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'