Don't Miss!
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- News ഉദ്ദിഷ്ടകാര്യ ലബ്ധി, ധനനേട്ടം, ആഡംബര ജീവിതം, പ്രശസ്തി... ഈ രാശിക്കാര്‍ക്ക് ഒന്നല്ല, രണ്ട് രാജയോഗം..!
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി ബിലാല്‍ വീണ്ടും വരുന്നു
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍. സെപ്റ്റംബര്‍ ഏഴിന് 64 ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തില്‍ ബിഗ് ബിയ്ക്ക് വേണ്ടി ബിലാല്‍ വീണ്ടും തിയേറ്ററുകളിലെത്തുന്നു.
മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് സെപ്റ്റംബര്‍ ആറിന് ചിത്രം റി റിലീസ് ചെയ്യും. ചേര്‍ത്തലയിലെ പാരഡൈസിലും പെരുമ്പാവൂരിലെ ആശിര്വാദിലും കോട്ടയത്തെ അഭിലാഷിലും തലശ്ശേരിയിലെ ചിത്രവാണിയിലുമാണ് ബിഗ് ബി റി റിലീസ് ചെയ്യുന്നതത്രെ.
2007 ലാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി അഥവാ ബിഗ് ബ്രദര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതുവരെ ഛായാഗ്രഹകനായിരുന്ന അമല്‍ നീരദിന്റെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം കൂടെയാണ് ബിഗ് ബിയിലൂടെ സംഭവിച്ചത്.
മമ്മൂട്ടിയ്ക്കൊപ്പം നാഫിസ അലി, മനോജ് കെ ജയന്, ബാല, ലെന, ഇന്നസെന്റ്, പശുപതി, മംമ്ത മോഹന്‍ദാസ്, വിനായകന് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. വളര്‍ത്തമ്മയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി
അല്‍ഫോണ്‍സ് ജോസ് പാട്ടുകളും, ഗോപി സുന്ദര്‍ ബാക്ക്ഗ്രൗഡ് സംഗീതവും ഒരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറാണ്. അമേരിക്കന്‍ ചിത്രമായ ഫോര്‍ ബ്രദേഴ്സിന്റെ പകര്‍പ്പാണ് ബിഗ് ബി.
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'
-
'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്