Just In
- 54 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട് സംവിധായകന് ഫാസില്‍ 1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശ്സത്മായ ആലമൂട്ടില്‍ തറവാട്ടില്‍ നടന്ന ഒരു ദുരന്തക്കഥയും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നു. മധുമുട്ടമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭഷാണവും ഒരിക്കിയത്. ചിത്രത്തെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ മുമ്പേ പുറത്ത് വന്നതാണ്.
മധുമുട്ടന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ചിത്രത്തിലേക്കുള്ള കഥാപാത്രങ്ങളെ കണ്ടെത്താനാണ് ഫാസില്‍ ഏറെ പ്രയാസപ്പെട്ടതത്രേ. എന്നാല്‍ കേന്ദ്ര കഥാപാത്രം ശോഭനയെ ഫാസില്‍ ആദ്യം തന്നെ മനസില്‍ കണ്ടിരുന്നു. ചിത്രത്തില്‍ മനശാസ്ത്രഞ്ജന് സണ്ണിയുടെ വേഷം ചെയ്യാന്‍ ഒരാളെ കണ്ടത്തുക സംവിധായകൻ ഫസിലിന് ഒരു വെല്ലുവിളി കൂടിയായിരുന്നു. മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാന്‍ തയ്യാറുകമൊ?

ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
ഇടവേളയ്ക്ക് ശേഷമാണ് സണ്ണി എന്ന കഥാപാത്രം വരുന്നത്. അതുക്കൊണ്ട് തന്നെ മോഹന്‍ലാല്‍ ഈ വേഷം ചെയ്യാന്‍ തയ്യാറാകുമൊ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു. പക്ഷേ കഥ വായിച്ചതും ഉടന്‍ തന്നെ മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.

ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവിയുടെ വേഷം ചെയ്യാന്‍ പലരും പരിഗണിച്ചിരുന്നു. അതിന് ശേഷമാണ് വിനയ പ്രാസാദിനെ ഫാസില്‍ കണ്ടത്തിയത്.

ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
ചിത്രത്തില്‍ കന്നട നടന് ശ്രീധര്‍ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിനീതിനെയായിരുന്നു. എന്നാല്‍ ഷൂട്ടിങ് സമയത്ത് വിനീതിന് എത്താന്‍ കഴിയാത്തതാണ് വിനീതിന് പകരം ശ്രീധറിനെ കണ്ടെത്തിയത്.

ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
മധുമൂട്ടന് മണിചിത്രത്താഴിന്റെ കഥ പറയുമ്പോള്‍ മറ്റ് രണ്ട് ചിത്രങ്ങളുടെ കഥ കൂടി പറഞ്ഞിരുന്നു. അതാണ് പിന്നീട് ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തി കാവിലെ അപ്പൂപ്പന് താടികള്‍ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ഉണ്ടായത്.