Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മോഹന്‍ലാലിന്റെ വാലന്റൈന്‍ ബ്ലോഗ്, വായിക്കൂ
വാലന്റൈന്‍സ് ദിനത്തിലെഴുതിയ മോഹന്‍ലാലിന്റെ ബ്ലോഗ് സൗഹൃദത്തെ കുറിച്ചുള്ളതാണ്. സത്യന് അന്തിക്കാടുമായുള്ള സൗഹൃദം എങ്ങനെ പ്രണയവുമായി ബന്ധപ്പെടുന്നു എന്ന് വ്യക്തമായി ലാല്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
എന്നും എപ്പോഴും സത്യേട്ടന് എന്ന പേരിലാണ് ബ്ലോഗ്. പ്രണയത്തെ വര്‍ണിച്ചുകൊണ്ടാണ് ബ്ലോഗിന്റെ തുടക്കം. 'ഈ പ്രപഞ്ചം മുഴുവന്‍ പ്രണയികള്ക്കുള്ള പൂന്തോട്ടമാണെന്ന് പ്രഖ്യാപിച്ച വാലന്റൈന്റെ ദിനത്തിലാണ് ഈ ബ്ലോഗ് എഴുതുന്നത്. ഭൂമി മുഴവന്‍ പ്രണയികളെകൊണ്ട് നിറയട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. കാരണം പ്രണയിക്കുമ്പോഴാണ് മനുഷ്യന് ഏറ്റവും വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
പ്രണയം എന്ന വാക്ക് നാം മിക്കപ്പോഴും ആണ്- പെണ് ബന്ധങ്ങള്‍ക്കാണ് നല്‍കാറുള്ളത്. ഏറ്റവും നല്ല സൗഹൃദങ്ങള്‍ക്കും പ്രണയമെന്ന് വിളിക്കാമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഇത്തവണത്തെ വാലന്റെന് ദിനത്തില്‍ ഇത്തരത്തിലുള്ള സൗഹൃദങ്ങളെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ഒരു പേര് പെട്ടന്ന് എന്റെ മനസ്സില്‍ വന്നത്. 'സത്യന് അന്തിക്കാട്' അതിന് പല കാരണങ്ങളുണ്ട്'. ഇങ്ങനെ പറഞ്ഞു തുടങ്ങുന്ന ബ്ലോഗില്‍ മോഹന്‍ലാലും സത്യന് അന്തിക്കാടും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനുഭവമാണ് പറയുന്നത്. ബ്ലോഗ് മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'