Don't Miss!
- Sports T20 World Cup: ഡികെയ്ക്ക് ഇനിയും അവസരം കൊടുക്കണ്ട! യോഗ്യരായ യുവാക്കള്‍ പുറത്തുണ്ട്; തുറന്നടിച്ച് മുന്‍ താരം
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നരഹത്യയുടെ കഥപറയുന്ന മുഖം മൂടികള്‍
കലയ്ക്ക് വേണ്ടി ജീവിതം വഴിമുട്ടിയ തറവാട്ടിലെ ഇന്നത്തെ ഏക ആശ്രയം മീനാക്ഷിയാണ്. മീനാക്ഷിക്ക് കൂട്ട് അവളുടെ സംഗീതവും അറിയപ്പെടുന്ന കഥകളിയാചാര്യന്‍ ഗുരുവിന് കലാരംഗത്തേക്കുവരുമ്പോള് തറവാടിന്റെ സാമ്പത്തികഭദ്രത കൂട്ടിനുണ്ടായിരുന്നു.
അത് പഴയകാലം ഇന്ന് അവിവാഹിതനായ ഗുരു പ്രായാധിക്യത്തിലുള്ള പ്രയാസങ്ങളുമായ് ഒതുങ്ങികഴിയുന്നു. നാടകനടനായ
അനുജന് ജീവിതസഖിയെ തിരഞ്ഞെടുത്തതും അരങ്ങത്തുനിന്ന് ഇവരുടെ മകളാണ് മീനാക്ഷി, പാര്‍ട്ടിപ്രവര്‍ത്തകനായ അനിയന് അവന്റേതായ വഴികളിലാണ്.
വീട് മീനാക്ഷിയുടെ വരുമാനം കൊണ്ട് നിലനില്‍ക്കേണ്ടുന്ന അവസ്ഥയില്‍ ആത്മസംഘര്‍ഷങ്ങളില്‍ കഴിയുന്ന അവള്‍ക്ക് സ്വപ്നങ്ങള്‍ പോലും അന്യം.പൊതുപ്രവര്‍ത്തകനും പ്രാസംഗികനുമായ സദാശിവനായിരുന്നു അവള്‍ക്ക് ഒരു ആശ്വാസം, ഗൗരവപ്രകൃതമാണെങ്കിലും മൃദുലഹൃദയനായ സദാശിവനില്‍ അവള് പ്രതീക്ഷയര്‍പ്പിച്ചു.
എന്നാല്‍ അപ്രതീക്ഷിതമായ ഒരു സ്ഫോടനമായിരുന്ന അവള്‍ക്കു നേരിടേണ്ടിവന്നത്.മുഖംമൂടിയിട്ട അക്രമികള്‍ അവള്‍ക്ക്
മുമ്പിലിട്ട് അയാളെ വെട്ടികൊലപ്പെടുത്തുന്നു. അന്വേഷണങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട മീനാക്ഷി ഘാതകരുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നത് കാത്തിരിക്കുകയാണ്.
ഇര്‍ഷാദ,് ചേമഞ്ചേരി നാരായണന് നായര്‍, മാമുക്കോയ, പ്രകാശ് പയ്യാനക്കല്‍, വിജയന് വി നായര്‍, മോഹന, കോഴിക്കോട് ശാരദ, കണ്ണൂര്‍ ശ്രീലത എന്നിവരാണ് താരങ്ങള്‍.ഗാനരചന സജീന്ദ്രന് സംഗീതം പ്രേംകുമാര്‍ വടകര, ഛായാഗ്രഹണം എം.കെ.വസന്തകുമാര്‍. മുഖം മൂടികള്‍ ചിത്രീകരണം പൂര്‍ത്തിയായി.
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'