Don't Miss!
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ഷക്കീലയുടെ കോടികള്‍ ബന്ധുക്കള്‍ തട്ടിയെടുത്തു
ഫുട്ബോള്‍ തരംഗം ക്രിക്കറ്റ് തരംഗം എന്നൊക്കെ പറയാറുണ്ട്. മലയാള സിനിമയില്‍ ഏറ്റവും ഒടുവില്‍ വന്നത് ന്യൂ ജനറേഷന് തരംഗമായിരുന്നു. അതിന് മുമ്പ് മലയാള സിനിമയെ അടക്കിവാണ ഒരു തരംഗമായിരുന്നു ഷക്കീല തരംഗം.
ഷക്കീലയെ അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇപ്പോള്‍ സ്വത്ത് തര്‍ക്കത്തിന്റെ കഥ പറഞ്ഞാണ് ഷക്കീല വീണ്ടും വാര്‍ത്തയിലെത്തുന്നത്. താന്‍ സിനിമയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഹോദരങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ഷക്കീലയുടെ ആരോപണം.
ഒരു കാലത്ത് യുവാക്കളുടെ രോമാഞ്ചമായിരുന്നു ഷക്കീല. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ തീയേറ്ററുകളില്‍ തകര്‍ന്ന് വീണപ്പോഴും ഷക്കീലയുടെ ഇക്കിളി സിനിമകള്‍ ബോക്സ് ഓഫീസില്‍ തകര്‍ത്തോടി. തിരക്കൊഴിയാത്ത നടിയായി മാറിയ ഷക്കീല അങ്ങനെ സമ്പാദിച്ച പണമാണത്രെ ബന്ധുക്കള്‍ തട്ടിയെടുത്തത്.
സഹോദരനും സഹോദരിയും ചേര്‍ന്നാണ് പണം മുഴുവന്‍ തട്ടിയെടുത്തതെന്ന് ഷക്കീല ആരോപിക്കുന്നു. ഒരു കന്നഡ ചാനലിലെ റിയാലിറ്റി ഷോയിലാണ് ഷക്കീല ഈ ആരോപണം ഉന്നയിച്ചത്.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായതോടെ തീയേറ്ററിലെത്തുന്ന ഇക്കിളി സിനിമകളോട് ആളുകളുടെ താത്പര്യം കുറഞ്ഞു. അതോടെ ഷക്കീലയുടെ ഡിമാന്റും പോയി. ഇപ്പോള്‍ ഹാസ്യ താരമായാണ് ഷക്കീല ചില സിനിമകളിലെങ്കിലും വേഷമിടുന്നത്.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍