Don't Miss!
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി,യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
ലാല്‍ജോസ് ചിത്രമായ ക്ലാസ്മേറ്റ്സില്‍ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചുള്ളന് പയ്യന്. മീര ജാസ്മിനൊപ്പം അച്ചുവിന്റെ അമ്മയിലെ ഇജോ, ഫോര്‍ ദി പീപ്പിളിലെ പോലീസുകാരന്, നരേന് ആരാധകരുടെ മനം കവര്‍ന്ന മൂന്ന് കഥാപാത്രങ്ങള്‍.
നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം
നരേന് എന്ന നടന്റെ തിരിച്ചു വരവ് അറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചതും ഈ കഥാപാത്രങ്ങളെയാണ്. എന്നാല്‍ തന്റെ റിയല്‍ ലൈഫലും ഈ ക്യാരക്ടറുണ്ടെന്ന് നരേന് പറയുന്നു. വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ കഥാപാത്രങ്ങളുടെ ഓര്‍മ്മകള്‍ പങ്കു വച്ചത്.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
2006 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ക്ലാസ്മേറ്റ്സ്. ബാലചന്ദ്ര മേനോന്റെയും ശോഭമേനോന്റെയും മകന് മുരളിയുടെ വേഷമാണ് ചിത്രത്തില്‍ നരേന് അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകാരന് മുരളിയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
ചിത്രത്തിലെ സുഖുവിന്റെയും പയസിന്റെ ഉറ്റ ചങ്ങാതി. ചിത്രത്തിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കോളേജ് ജീവിതം ആസ്വദിച്ചിട്ടുണ്ടെന്ന് നരേയന് പറയുന്നു. കോളേജില്‍ പഠിക്കുമ്പോഴും താന്‍ പാട്ടുപാടുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനമുള്ള കൂട്ടുകാരുമുണ്ട്.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
ചിത്രത്തിലെ പോലെ കാമുകിയുടെ കവിത അടിച്ചു മാറ്റി പാടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കാമുകിയ്ക്ക് വേണ്ടി ഒരു പാട്ട് പാടി. അത് നിരാശ്ശ ഗാനമായി പോയെന്നും നരേന് പറയുന്നു.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
കാമുകി വേണ്ടി കഭീ ക ഭീ മേരെ ദില്‍ മേം പാടാന്‍ തീരുമാനിച്ചു. എന്നാല്‍ പാടുന്നതിന് തൊട്ടുമുമ്പ് കൂട്ടുകാരന് പാടി. പിന്നെ ഒരു ദുഃഖ ഗാനമാണ് പാടിയത്. നരേന് പറയുന്നു.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
വണ്ടിയില്‍ പെട്രോളില്ലാതെ ഉന്തിതള്ളി കൊണ്ടുപോകുന്ന ഇജോയുടെ കഥാപാത്രവും ഞാനാണെന്ന് നരേന് പറയുന്നു.
കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്
അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ സമയത്ത് ചാന്‍സ് ചോദിച്ച് പല സംവിധായകരുടെയും അടുത്ത് ചെന്നു. പലരും ഇറക്കി വിട്ടു, ചിലര്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ അവരുടെ സിനിമയില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന് നരേന് പറയുന്നു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍