Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നയനാനന്ദം പകരാന്‍ വീണ്ടും നയന്‍
നയന്‍താരയുടെ തെലുങ്ക് സിനിമകള്‍ക്ക് ആന്ധ്രയില്‍ മാത്രമല്ല ആരാധകരുള്ളത്. നയന്‍താരയുടെ പുതിയ തെലുങ്ക് സിനിമകളെല്ലാം മലയാളത്തിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ദുബായ് സീനു, ലക്ഷ്മി എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ കേരളത്തിലെ തിയേറ്ററുകളില്‍ ഉടന്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നയന്‍താരയുടെ തുളസി.
തെലുങ്കിലെ തന്റെ മുന്‍ ചിത്രങ്ങളെ വെല്ലുന്ന മേനിപ്രദര്‍ശനമാണ് നയന്‍താര തുളസിയില്‍ നടത്തിയിരിക്കുന്നത്. വെങ്കിടേഷാണ് തുളസിയിലെ നായകന്. വെങ്കിടേഷിനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള നിരവധി രംഗങ്ങളിലാണ് നയന്‍സ് പ്രത്യക്ഷപ്പെടുന്നത്.
ഇതുവരെ മലയാളത്തില്‍ മൊഴിമാറ്റിയെത്തിയിട്ടുള്ള തെലുങ്ക് ചിത്രങ്ങളുടെ പകര്‍പ്പവകാശത്തിന് ലഭിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് തുളസിക്ക് ലഭിച്ചിരിക്കുന്നത്. നയന്‍താരയുടെ മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെല്ലാം വിജയങ്ങളാണെന്നതിനാലാണ് പുതിയ ചിത്രത്തിന്റെ പകര്‍പ്പവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്.
പ്രതിഫലം കൂടുന്നതിനനുസരിച്ച് ദേഹത്തെ തുണിയുടെ അളവ് കുറയുമെന്നതാണ് നയന്‍താരയുടെ നയം. തുളസിയിലും ഈ നയം നയന്‍താര ഭംഗിയായി വ്യക്തമാക്കുന്നുണ്ട്. ഒരു കോടി രൂപയോളം പ്രതിഫലം പറ്റുന്ന നയന്‍സ് പ്രതിഫലത്തിന്റെ കനത്തിനനുസരിച്ചുള്ള മേനിപ്രദര്‍ശനം തന്നെയാണ് തുളസിയില്‍ നടത്തിയിരിക്കുന്നത്.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്