Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
യുവസംവിധായിക അന്തരിച്ചു! നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി!
ചലച്ചിത്ര സംവിധായികയായ നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ നയന സൂര്യന് 28 വയസ്സായിരുന്നു. ലെനിന് രാജേന്ദ്രന് ചിത്രമായ മകരമഞ്ഞിലൂടെയായിരുന്നു ഇവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അദ്ദേഹത്തിന്രെ സന്തത സഹചാരികളിലൊരാളായിരുന്നു. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ് റോഡ് എന്ന സിനിമയുടെ ഒരു ഭാഗവും നയനയാണ് ഒരുക്കിയത്. പരസ്യചിത്രങ്ങളിലും ഇവര്‍ സജീവമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞോ? റിമി ടോമിയാണോ അത് നടത്തിയത്? താരത്തിന്റെ പ്രതികരണം? കാണൂ!
സിഡിറ്റില്‍ ഫിലിം എഡിറ്റിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് നയന ലെനിന് രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ തന്നെ സിനിമയായ മകരമഞ്ഞിലൂടെയായിരുന്നു സിനിമാപ്രവേശം. ആകാശത്തിന്രെ നിറം, സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, മെമ്മറീസ്, 100 ഡേയ്സ് ഓഫ് ലവ്, ഇടവപ്പാതി തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റായും നയന പ്രവര്‍ത്തിച്ചിരുന്നു.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'