Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ലഹരി വിളമ്പിയവനും കുടിച്ചവനും മണത്തവനുമൊക്കെ ഇത് തന്നെ ഗതി; കാണൂ
ലഹരിയ്ക്ക് അടിമപ്പെടുന്ന യുവത്വത്തിന്റെ കഥ പറയുന്ന നീലച്ചടയന്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ജി ആര് ഇന്ദു ഗോപന് എഴുതിയ അനുഭവ കഥയെ ആസ്പദമാക്കിയാണ് നീലച്ചടയന്‍ ഒരുക്കിയിരിയ്ക്കുന്നത്.
നിരൂപണം: സസ്പെന്‍സാണ്, ത്രില്ലിങുമാണ്; ഗ്രേസ് വില്ലയിലേക്ക് സ്വാഗതം
എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളായ ഏബെല്‍ തോമസ്, അനീഷ് പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് അമല്‍ സുരേഷാണ്.
കഞ്ചാവ് മാഫിയയുടെ കെകളില്‍ അകപ്പെടുന്ന യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. കഞ്ചാവ് ലോബിയുടെ ഇടപെടലും യുവാക്കളെ കഞ്ചാവ് കടത്തിലേക്ക് ആകര്‍ഷിക്കുന്നതടക്കം മയക്ക്മരുന്ന് മാഫിയയുടെ ഇടപെടലുകളെ വരച്ചിടുകയാണ് ചിത്രം.
തോര്‍ത്ത് എന്ന ഹൃസ്വ ചിത്രത്തിലൂടെ ശ്രദ്ദേയനായ ബാലു ശ്രീധര്‍, മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, ഷഫീര്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 30 മിനിട്ട് 56 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കാണൂ...
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'