Don't Miss!
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- News അഞ്ച് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ആഗ്രഹിച്ചതെന്തും നടക്കും; എന്തൊരു ഭാഗ്യം! ഇവര്‍ക്ക് രാജയോഗം
- Automobiles ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
രണ്ട് മണിക്കൂറുകള്ക്കൊണ്ടുണ്ടായ ഒരു പാട്ട്
സംഗീതം ഒരു മാജിക്കാണ്. ഒരു നല്ല പാട്ടുണ്ടാകുന്നതും സംഗീതജ്ഞരുടെ മാന്ത്രികമാണ്. ഹായി അയാം ടോണി എന്ന ജൂനിയര്‍ ലാല്‍ ചിത്രത്തിലെ ഒരു പാട്ടൊരുങ്ങിയതും അത്തരമൊരു മാജിക്കായിരുന്നെന്ന് സംഗീത സംവിധായകന് ദീപക് ദേവ് പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് ഒരു പാട്ടുണ്ടായ കഥ ദീപക് ദേവ് പറഞ്ഞത്. രണ്ട് മണിക്കൂറുകൊണ്ടാണ് 'നിറമേ നിറമേ...' എന്ന പാട്ട് എഴുതി കമ്പോസ് ചെയ്ത് പാടിയതത്രെ. അത് റെക്കോര്‍ഡ് ചെയ്തത് സ്റ്റുഡിയോയില്‍ ഒന്നുമല്ല, ബെഡ്റൂമില്‍.
അവസാന നിമിഷമാണ് ചിത്രത്തിന് ഒരു പാട്ടുകൂടെ വേണമെന്ന് പറഞ്ഞ് ജൂനിയര്‍ ലാല്‍ ദീപക്കിന്റെ അടുത്തെത്തുന്നത്. സമീറും ടീനയും (ആസിഫ് അലി, മിയ ജോര്‍ജ്) തമ്മിലുള്ള ഒരു റൊമാന്റ്സ് രംഗമാണ് സീനെന്നും പറഞ്ഞു.
അങ്ങനെ ഇരുന്നതാണ്. രണ്ടു മണിക്കൂറുകൊണ്ട് പാട്ട് റെഡി. ലാല്‍ എഴുതിയ വരികള്‍ ദീപക് കമ്പോസ് ചെയ്തു. വിനോദ് വര്‍മയുടെ പാട്ടിന് സന്ദീപ വര്‍മ മനോഹരമായി ഗിറ്റാര്‍ വായിച്ചു. ബെഡ്റൂമില്‍ വച്ചു തന്നെ പാട്ട് റോക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെയാണ് (ജൂലൈ 26ന്) ഹായ് അയാം ടോണി തിയേറ്ററിലെത്തിയത്. ലാല്‍, ആസിഫ് അലി, ബിജു മേനോന്, ലെന, മിയ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര