Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സിനിമയിലൂടെ തിലകനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം
തിലകനെതമിഴ്നാട്ടില് പ്രശസ്തനാക്കിയ ക്ഷത്രിയന് എന്ന ചിത്രത്തിലെ തിരഞ്ഞെടുത്ത രംഗങ്ങളും ഒരു വര്‍ഷം മുന്‍പ് തിലകന് സംവിധാനം ചെയ്ത് അഭിനയിച്ച ' ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകവുമാണ് തിലകനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 1990 ല്‍ പുറത്തിറങ്ങിയ ക്ഷത്രിയനില്‍ വിജയകാന്തായിരുന്നു നായകന്. വില്ലന്‍ വേഷത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് തിലകന് കാഴ്ച വച്ചത്.
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു സിനിമയും നാടകവുമൊക്കെ അദ്ദേഹത്തെ കാണിച്ചത്. കണ്ണു തുറന്ന് അദ്ദേഹം സ്ക്രീനിലേക്കു നോക്കിയിരുന്നു. സിനിമയുടേയോ നാടകത്തിന്റേയോ ഏതെങ്കിലും രംഗം കണ്ട് പെട്ടെന്ന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നും നാവനക്കുമെന്നും പ്രതീക്ഷിച്ച് മക്കളും അടുത്തുണ്ടായിരുന്നു. എന്നാലി പരീക്ഷണത്തിലൂടെ ആശാവഹമായ പ്രതികരണമുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
രണ്ടുദിവസമായി ഭാഗികമായിട്ടു മാത്രമാണ് തിലകന് വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ ചെറിയ തോതില്‍ ഗുണകരമായ മാറ്റം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ