Don't Miss!
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
അഭിനേത്രി എന്ന നിലയില്‍ ഭാമയ്ക്ക് തന്റെ മികവ് തെളിയിക്കാന്‍ ഒരു മികച്ച അവസരം കൂടെ ലഭിക്കുകയാണ് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന 'ഒറ്റമന്ദാരം' എന്ന ചിത്രത്തിലൂടെ. പതിനാലു വയസ്സുള്ള സ്കൂള്‍ കുട്ടിയും അമ്മയും വിധവയുമായി ഭാമ എത്തുന്ന ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും.
യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനാലാം വയസ്സില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറേണ്ടിവന്ന പെണ്‍കുട്ടിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് ചിത്രം പകര്‍ത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതലറിയാം, ചിത്രങ്ങളിലൂടെ...
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
ഭാമ, നന്ദു, സജിതാ മഠത്തില്‍ എന്നിവര്‍ അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റമന്ദാരം.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനാലാം വയസ്സില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറേണ്ടിവന്ന പെണ്‍കുട്ടിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് ചിത്രം പകര്‍ത്തുന്നത്.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
കണ്ണീര് ഫോര്‍മുലകള്‍ ഉപേക്ഷിച്ച്, വളരെ വ്യത്യസ്തമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥയുടെ പശ്ചാത്തലത്തിനു യോജിച്ച തിരുനല്‍വേലിയിലെ തഞ്ചൈനഗരം എന്ന ഗ്രാമത്തിലായിരുന്നു ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
വിനോദ് മങ്കരയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താനയും.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
വിനോദ് മങ്കരയുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സുജാത, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, മധുശ്രീ നാരായണ്‍ എന്നിവരാണ് പാട്ടുകാർ.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
ചങ്ങമ്പുഴയുടെ ആ പൂമാല എന്ന കവിതയിലെ ആരുവാങ്ങും ഇന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം.... എന്നു തുടങ്ങുന്ന വരികളും ചിത്രത്തില്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഹിന്ദുസ്ഥാനിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അതിമനോഹരമായി ഈ കാവ്യം രമേഷ് നാരായണ്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രമേഷ് നാരായണ്‍ തന്നെയാണ്. ഉദയന്‍ അമ്പാടിയുടേതാണ് കാമറ. ഹാഷിം എഡിറ്റിംഗും ഹരി കുമാര്‍ ചിത്രാഞ്ജലി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്, കോഴിക്കോട് നാരായണന് നായര്‍, കൊച്ചുപ്രേമന്, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
പഌ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്റെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു
പാപ്പിലോണിയ വിഷനാണ് നിര്‍മാണവും വിതരണവും പാപ്പിലോണിയ വിഷന്‍. നവംബര്‍ 14നാ തിയേറ്ററുകളിലെത്തും.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ