Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
ഖേദം പ്രകടിപ്പിച്ചു, പത്മപ്രിയയുടെ വിലക്ക് നീക്കി
കേരളത്തില്‍ താന്‍ മാനേജരെ ഒഴിവാക്കുമെന്ന് നടി അറിയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെയുള്ള താല്‍ക്കാലിക ഉപരോധം പിന്‍വലിച്ചെന്നും അസോസിയേഷന് അറിയിച്ചു.
പത്മപ്രിയയും മാനേജരും മൂലം തനിയ്ക്ക് സിനിമയില്‍ കൂടുതല്‍ ചിലവ് വരുന്നെന്ന നിഷാദിന്റെ പരാതിയെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പത്മപ്രിയയ്ക്ക് മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എം.എ. നിഷാദിന്റെ 'നമ്പര്‍ 66 മധുര ബസ്സ്' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് തര്‍ക്കം ഉണ്ടായത്. പത്മപ്രിയയുടെ മാനേജര്‍ മുന്‍ നിശ്ചയിച്ചതിലും അധികം പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇതു കാരണം സിനിമയുടെ നിര്‍മ്മാണ ചിലവ് കൂടിയെന്നുമായിരുന്നു നിഷാദിന്റെ പരാതി.
എട്ടു ലക്ഷം രൂപ പ്രതിഫലത്തിന് അഭിനയിക്കാം എന്ന് പത്മപ്രിയ സമ്മതിച്ചിരുന്നെങ്കിലും മാനേജര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ നടന്ന അനുരഞ്ജന യോഗത്തിലാണ് പത്മപ്രിയ ഖേദം പ്രകടിപ്പിച്ചത്.
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
മീര ജാസ്മിന്റെ ഉപ്പയാകണം, എന്നെ കളിയാക്കുകയാണോ എന്ന് ചോദ്യം; മാമുക്കോയ സെറ്റില്‍ സീരിയസായി; കമല്‍