Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
മികച്ച നടിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിയ്ക്കുമ്പോള്‍ പാര്‍വ്വതി എവിടെയാണ്....
കേരളത്തില്‍ 2015 ലെ മികച്ച നടിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ നടി സ്ഥലത്തില്ല. പാര്‍വ്വതി തന്റെ ഇഷ്ട വിനോദമായ യാത്രയിലാണ്. ആഗ്രയിലാണ് ഇപ്പോള്‍ താരം. പുരസ്കാരം കിട്ടിയ സന്തോഷം പാര്‍വ്വതി അവിടെ നിന്നും പങ്കുവയ്ക്കുന്നു.
സംസ്ഥാന പുരസ്കാരം: മികച്ച നടന് ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി
എന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും അവസാന നിമഷം വരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നാണ് പാര്‍വ്വതി പറയുന്നത്. ഇപ്പോള്‍ അവരഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. ഈ സന്തോഷം പങ്കുവയ്ക്കാന്‍ അരികില്‍ അച്ഛനും അമ്മയും ഇല്ലാത്ത വിഷമുണ്ടത്രെ നടിയ്ക്ക്. ഈ അവസരത്തില്‍ എനിക്കേറ്റവും കൂടുതല്‍ സന്തോഷം ലഭിയ്ക്കുന്നത് അവരുടെ കൂടെ ഇരിക്കുമ്പോഴാണെന്ന് പാര്‍വ്വതി പറയുന്നു.
യാത്രയുടെ ഇടയിലായതിനാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ആ സന്തോഷത്തില്‍ നിന്നും വിട്ടു നില്ക്കുന്നതില് വിഷമമുണ്ടെന്നും നടി പറഞ്ഞു. എന്ന് നിന്റെ മൊയ്തീന് നല്ലൊരു അനുഭവമായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായ എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണ കൊണ്ട് മാത്രമാണ് എനിക്ക് എന്റെ വേഷം നന്നായി ചെയ്യാന്‍ സാധിച്ചത്- പാര്‍വ്വതി പറഞ്ഞു
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'