Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ ചിത്രങ്ങളുടെ നോമിനേഷനില്‍ നിന്നും പത്തേമാരി പുറത്തായത് തലനാരിഴയ്ക്കാണെന്ന് ജൂറി അംഗമായിരുന്ന പ്രശസ്ത സംവിധായകന് കെ മധു. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകായയിരുന്നു അദ്ദേഹം
അവസാനവട്ട തെരഞ്ഞെടുപ്പില്‍ മറാത്തി ചിത്രം കോര്‍ട്ട് ഒന്നാമതെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നത് സലിം അഹമ്മദ് സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ പത്തേമാരി ആയിരുന്നത്രെ.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
പത്തേമാരി, മസ്സാന്‍, മാര്‍ഗരിറ്റാ വിത്ത് എ സ്ട്രോ, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടത്. ജൂറിയുടെ പരിഗണനപ്പട്ടികയില്‍ പത്തേമാരി മുന്‍നിരയില്‍ എത്തിയെങ്കിലും ഓസ്കറിലെ മറ്റുചില സാധ്യതകള്‍ കൂടി പരിഗണിച്ചപ്പോള്‍ കോര്‍ട്ടിന് നറുക്ക് വീഴുകയായിരുന്നു.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പത്തേമാരി സബ്ടൈറ്റിലോടെയാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും ചിത്രത്തിന്റെ ആസ്വാദനതലം അതിലും ഏറെയായിരുന്നു. ജൂറിയിലെ എല്ലാ അംഗങ്ങളും നിറഞ്ഞ മനസ്സോടെയാണ് പത്തേമാരി ആസ്വദിച്ചതെന്നും കെ മധു പറഞ്ഞു.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
ഇന്ത്യയില്‍ നിന്നും പരിഗണിച്ച 31 മികച്ച സിനിമകളില്‍ നിന്നാണ് ആദ്യത്തെ അഞ്ചു ചിത്രങ്ങളിലൊന്നായി പത്തേമാരി എത്തിയത് എന്നത് തന്നെ മലയാളത്തിന് അഭിമാനകരമാണെന്നും കെ മധു പറയുന്നു.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍പോലും ജൂറിയില്‍ എതിരഭിപ്രായങ്ങളുണ്ടായില്ല. സിനിമയെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ് ജൂറി അധ്യക്ഷനായ നടനും സംവിധായകനുമായ അമോല്‍ പലേക്കറെന്നും കെ മധു അഭിപ്രായപ്പെട്ടു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, സംവിധായകന് ഡോ. ബിജു എന്നിവരാണ് ജൂറിയിലുണ്ടായിരുന്ന മലയാളികള്‍.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
മലയാളിയുടെ പ്രവാസ ജീവിതം പ്രമേയമാക്കിയാണ് സലിം അഹമ്മത് പത്തേമാരി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്.
പത്തേമാരിക്ക് ഓസ്കാര്‍ നോമിനേഷന് നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു
മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ഇരുവരും ഒന്നിച്ച കുഞ്ഞനന്ദന്റെ കടയും നിരൂപക പ്രശംസ നേടിയ ചിത്രമാണ്.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം