Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രണ്ടാം വരവ് ഗംഭീരമാക്കി പ്രതാപ് പോത്തന്
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ വെറുപ്പ് തോന്നുന്ന ഒരു കഥാപാത്രത്തെയാണ് പ്രതാപ് പോത്തന് ധൈര്യപൂര്‍വ്വം ഏറ്റെടുത്തത്. തന്റെ അനായാസമായ അഭിനയശൈലിയിലൂടെ ആ കഥാപാത്രത്തെ ഗംഭീരമാക്കാനും നടന് കഴിഞ്ഞു.
ഇപ്പോഴിതാ ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ നന്മയുടെ പ്രതിരൂപമായ ഒരു ഡോക്ടറെയാണ് പ്രതാപ് പോത്തന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ചികിത്സയെ ഒരിക്കലും ഒരു കച്ചവടക്കണ്ണോടെ കാണാത്ത ഡോക്ടര്‍ സാമുവല്‍ പ്രതാപ് പോത്തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയെ ചികിത്സിക്കാതിരുന്ന ഡോക്ടര്‍ രവി തരകന്റെ പൃഥ്വിരാജ്) കരണത്തടിക്കുന്ന സാമുവല്‍ അതേ രവി തരകനെ രക്ഷിക്കാനായി ജീവിതത്തില്‍ ആദ്യമായി ഒരു നുണ പറയുന്നു. ഒരു ചെറുപ്പക്കാരന്റെ കരിയര്‍ തകര്‍ക്കാതിരിക്കുക എന്ന നല്ല ലക്ഷ്യത്തിന് വേണ്ടി ഒരു ചെറിയ കള്ളം പറയാന്‍ സാമുവല്‍ മടിയ്ക്കുന്നില്ല.
ഇനി പ്രതാപ് പോത്തനെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം പ്രേക്ഷക മനസ്സിലാകെ നന്മ പരത്തുന്ന ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തേയും പരാമര്‍ശിക്കേണ്ടതായി വരും. എന്നാല്‍ ഇനിയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളുമായി പ്രതാപ് പോത്തന് എത്തുമെന്ന കാര്യം തീര്‍ച്ചയാണ്.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'