Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രതാപ് പോത്തന് വീണ്ടും സംവിധായകനാകുന്നു
പിന്നീട് ആഷിക് അബുവാണ് ഇദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. 22 ഫീമെയില്‍ കോട്ടയത്തിലെ വില്ലന്‍ ടച്ചുള്ള കഥാപാത്രമായി പ്രതാപ് പോത്തന് വീണ്ടും സ്വയം തെളിയിച്ചു. പിന്നീട് ഇതുവരെ അവസരങ്ങളുടെ തള്ളിച്ചയാണ് ഈ നടനുമുന്നില്‍. ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന പ്രതാപ് പോത്തന് രണ്ടാം വരവില്‍ വീണ്ടും ഉഷാറാവുകയാണ്. അഭിനയത്തിനൊപ്പം സംവിധാനത്തില്‍ക്കൂടി രണ്ടാംവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം.
ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന് വീണ്ടും സംവിധാനത്തിലേയ്ക്ക് കടക്കുന്ന വാര്‍ത്ത എന്തായാലും മലയാള ചലച്ചിത്രപ്രേമികളെ സന്തോഷിപ്പിക്കാതിരിക്കില്ല. ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഹോം വര്‍ക്കിലാണ് താനെന്ന് പ്രതാപ് പറയുന്നു. 2014 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കഥ തയ്യാറാണെങ്കിലും മറ്റു കാര്യങ്ങളെല്ലാം ഇപ്പോഴും ആശയം മാത്രമായി നില്‍ക്കുകയാണെന്നും അതിന്മേല് കൂടുതല്‍ ജോലികള്‍ ചെയ്യാനുണ്ടെന്നും പ്രതാപ് പറയുന്നു.
മലയാളത്തിലെ ന്യൂ ജനറേഷന് ചിത്രമെന്ന വിശേഷണവുമായെത്തിയ 22 എഫ്കെയിലൂടെ തിരിച്ചുവരവ് നടത്തിയ പ്രതാപ് പോത്തന്റെ ചിത്രം ന്യൂ ജനറേഷന് ചിത്രമാകുമോ അതോ ഓള്‍ഡ് ജനറേഷന് ആകുമോയെന്നേ ഇനി അറിയാനുള്ളു.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'